ഡിജിറ്റല്‍ സമയത്തിന്, സ്ക്രീന്‍ ടൈമിന് ഇടവേളകള്‍ വേണമെന്ന ഡിജിറ്റല്‍ ഡീറ്റോക്സ് മുതലായ കാര്യങ്ങള്‍ ചര്‍ച്ചയാകുന്നതിനിടെ ഉപയോക്താക്കളുടെ അമിതമായ സ്ക്രോളിങ് നിയന്ത്രിക്കാനായി സ്ക്രോള്‍ ലോക്ക് ഫീച്ചര്‍ അവതരിപ്പിക്കുകയാണ് ഇന്‍സ്റ്റഗ്രാം.
വെറും 6 ലക്ഷത്തിനടുത്ത് മാത്രം ജനസംഖ്യയുള്ള ഒരു കുഞ്ഞന്‍ രാജ്യം ഇന്നലെ സൂപ്പര്‍ താരങ്ങള്‍ നിറഞ്ഞ സ്പെയ്ന്‍ നിരയെ വിറപ്പിച്ചപ്പോള്‍ ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചയായിരിക്കുന്നത് കേപ് വെര്‍ദെയുടെ ഗോള്‍കീപ്പര്‍ വോസിഞ്ഞയാണ്. സ്പെയിനിന്റെ ഗോളെന്നുറച്ച നിരവധി ഷോട്ടുകളാണ് താരം തട്ടിയകറ്റിയത്.
ഫാമിലി ആക്ഷന്‍ ഡ്രാമയായി പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ ലഭിച്ചത്. സിനിമ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ ജൂണ്‍ 25-ന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. തമിഴ്, തെലുങ്ക് ഭാഷകള്‍ക്ക് പുറമെ മലയാളം, കന്നഡ, ഹിന്ദി പതിപ്പുകളിലും ചിത്രം ലഭ്യമാകും.
ഫുട്ബോള്‍ മൈതാനത്തിലേക്ക് യാതൊരു മാന്യതയുമില്ലാതെ രാഷ്ട്രീയം കലര്‍ത്തി യുഎസ്. ഇന്നലെ ഫിഫ ലോകകപ്പില്‍ അമേരിക്കയില്‍ നടന്ന ന്യൂസിലന്‍ഡ്- ഇറാന് പോരാട്ടത്തിന് പിന്നാലെ ഇറാനോട് അടിയന്തിരമായി രാജ്യം വിടാന്‍ യുഎസ് അധികൃതര്‍ ആവശ്യപ്പെട്ടതാണ് പുതിയ വാര്‍ത്ത.
ഒടിയന്: ദി ഏജ് ഓഫ് ഇല്യൂഷന്റെ ടൈറ്റില്‍ പോസ്റ്റര്‍ പൃഥ്വിരാജാണ് സോഷ്യല്‍ മീഡിയയിലടെ പുറത്തുവിട്ടത്. പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഐതീഹ്യങ്ങളും മിത്തുകളും കോര്‍ത്തിണക്കിയാണ് സിനിമയൊരുങ്ങുന്നത്.
തിരെഞ്ഞെടുപ്പില്‍ ഇടതുമുന്നണി മുന്നോട്ട് വെച്ച എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യം വിപരീത ഫലം ചെയ്തെന്ന് സമ്മതിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ പി രാജീവ്. മലപ്പുറത്ത് സംഘടിപ്പിച്ച ഇഎംഎസ് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജീവ്.
2026ലെ നീറ്റ് പുനപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യാജ പ്രചാരനങ്ങള്ക്കും വലിയ സാമ്പത്തിക തട്ടിപ്പുകള്‍ക്കും ടെലഗ്രാം ആപ്പ് വ്യാപകമായി ഉപയോഗിച്ചതാണ് താല്‍ക്കാലിക നിരോധനത്തിലേക്ക് നയിച്ചത്.
Vaibhav Sooryavanshi: ശ്രീലങ്ക എയ്ക്കെതിരായ മത്സരത്തിൽ എതിർ ടീം താരങ്ങളോടു തർക്കിച്ച ഇന്ത്യ എ യുവതാരം വൈഭവ് സൂര്യവൻശിക്കെതിരെ ഐസിസി നടപടിയെടുത്തേക്കും. ശ്രീലങ്ക എയ്ക്തെതിരായ മത്സരത്തിൽ സൂപ്പർ ഓവറിൽ തോറ്റതിനു പിന്നാലെ ഗ്രൗണ്ടിൽവെച്ച് വൈഭവ് സൂര്യവൻശിക്കു നിയന്ത്രണം നഷ്ടമാകുകയും കൈയേറ്റ ശ്രമം നടത്തുകയും ചെയ്തിരുന്നു.
സൂപ്പര്‍ ഓവറില്‍ വിജയലക്ഷ്യമായ 17 റണ്‍സ് സ്വന്തമാക്കാന്‍ ഇന്ത്യയ്ക്കായില്ല. വെളിച്ചക്കുറവ് മൂലം സൂപ്പര്‍ ഓവര്‍ വേണ്ടെന്ന് അമ്പയര്‍മാര്‍ തീരുമാനിച്ചിരുന്നെങ്കിലും ഇന്ത്യന്‍ നായകനായ തിലക് വര്‍മയായിരുന്നു സൂപ്പര്‍ ഓവര്‍ കളിക്കാനായി അഭ്യര്‍ഥിച്ചത്.
സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തു. കണ്ണൂർ മൊകേരി പഞ്ചായത്തിലാണ് നാലും എട്ടും വയസ്സുള്ള കുട്ടികൾക്കു ഷിഗെല്ല സ്ഥിരീകരിച്ചത്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. രോഗ ഉറവിടം വ്യക്തമല്ല. രോഗബാധിതരായ കുട്ടികളുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് ഡാക്ടർമാർ അറിയിച്ചു.
അത്തരത്തില്‍ ഗൂഗിള്‍ മാപ്പില്‍ ഉള്ള എല്ലാ സേവനങ്ങളും ലഭ്യമാകണമെങ്കില്‍ നമ്മുടെ സെറ്റിംഗ്സില് ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഒരു പ്രദേശത്തെ റസ്റ്റോറന്റുകള്‍ മുതല്‍ പെട്രോള്‍ പമ്പ് വരെ നമുക്ക് ഗൂഗിള്‍ മാപ്പില്‍ അറിയാന്‍ സാധിക്കും.
ഹൈന്ദവാചാര പ്രകാരം നിങ്ങളുടെ ജന്മദിനം വരുന്നത് ഞായറാഴ്ചയാണെങ്കില്‍ നിങ്ങള്‍ പൂജിക്കേണ്ടത് വിഷ്ണു ഭഗവാനെയാണ്. ഭഗവാന്റെ അവതാരങ്ങളായ കൃഷ്ണന്, ശ്രീരാമന് എന്നിവരെ പൂജിക്കുന്നതും നല്ലതാണ്. തിങ്കളാഴ്ചയാണ് ജന്മദിനം വരുന്നതെങ്കില്‍ നിങ്ങള്‍ പൂജിക്കേണ്ടത് ശിവ ഭഗവാനെയാണ്.
ജൂലൈ ഒന്നു മുതല്‍ 31 വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി വിവരങ്ങള്‍ശേഖരിക്കുന്നതിന് മുന്നോടിയായാണ് വ്യക്തികള്‍ക്ക് കുടുംബത്തിലെവിവരങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കാനുള്ള സംവിധാനം. 15-20 മിനിറ്റിനുള്ളില്‍ പ്രക്രിയ പൂര്‍ത്തിയാക്കാനാകും.
100% എത്തനോള്‍ ഇന്ധനത്തിന് ഇന്ത്യ നിയമപരമായ അംഗീകാരം നല്‍കിയതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചു. ഇതിനര്‍ത്ഥം വാഹനങ്ങള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും എത്തനോള്‍ ഉപയോഗിച്ച് ഓടിക്കാന്‍ അനുവദിക്കുമെന്നാണ്.
Neymar: ബ്രസീൽ സൂപ്പർതാരം നെയ്മറിനു ലോകകപ്പിലെ എല്ലാ ഗ്രൂപ്പ് മത്സരങ്ങളും നഷ്ടമായേക്കും. പരുക്കിൽ നിന്ന് താരം പൂർണമായി മുക്തനായിട്ടില്ലെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച നടന്ന പരിശോധനയിലും നെയ്മറിനെ ഉടൻ കളിപ്പിക്കാവുന്ന സ്ഥിതിയായിട്ടില്ലെന്ന് ഡോക്ടർമാർ വിലയിരുത്തി.
Vozinha: കേപ്പ് വെർദെ ഗോൾകീപ്പർ വൊസിഞ്ഞയെ മനുഷ്യനെന്ന് വിളിക്കണോ 'അത്ഭുതജീവി' എന്ന് വിളിക്കണോ? എല്ലാ മനുഷ്യരെയും പോലെ രണ്ട് കൈകളും രണ്ട് കാലുകളുമാണ് വൊസിഞ്ഞയ്ക്കും കണ്ടത്. എന്നാൽ സ്പെയിൻ മുന്നേറ്റനിര പന്തുമായി ഇരച്ചുകയറി വരുമ്പോഴെല്ലാം പത്ത് കൈകളും പത്ത് കാലുകളും വൊസിഞ്ഞയ്ക്ക് ഉണ്ടെന്ന് എതിരാളികൾക്കു പോലും തോന്നിപ്പോകും.
തമിഴ്നാട് രാഷ്ട്രീയത്തില്‍ ചരിത്ര വിജയം നേടിയ ശേഷം മുഖ്യമന്ത്രിയായി അധികാരമേറ്റ നടനും-രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിജയെ നേരിട്ട് സന്ദര്‍ശിച്ച് സിനിമാലോകത്ത് വിജയുടെ അടുത്ത സുഹൃത്തുക്കളായ സിമ്രാനും സിലമ്പരസനും ശ്യാമും.
Spain: 2022 ലോകകപ്പിലെ പോലെ 'നന്നായി കളിച്ചു, പക്ഷേ ഗോളടിക്കാൻ മറന്നു' എന്ന ട്രോളുകൾ ഇത്തവണയും സ്പെയിൻ ടീമിനെ തേടിയെത്തിരിക്കുന്നു. കേവലം അരലക്ഷം മാത്രം ജനസംഖ്യയുള്ള ആഫ്രിക്കയിൽ നിന്നുള്ള കുഞ്ഞൻ ടീമായ കേപ്പ് വെർദെയ്ക്കു മുന്നിൽ സ്പെയിൻ ഉത്തരമില്ലാതെ നിൽക്കുന്ന കാഴ്ച.
കൊച്ചി സ്വദേശിയായ മുഹമ്മദ് ഫിര്‍ദൗസാണ് ഹര്‍ജി നല്‍കിയത്. ലിംഗാടിസ്ഥാനത്തിലുള്ള വേര്‍തിരിവാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഭരണഘടന ഉറപ്പു നല്കുന്ന തുല്യതയ്ക്കെതിരെയുള്ള നടപടിയാണെന്നും ഹര്‍ജിയില്‍ പറയുന്നു.
ലോകകപ്പിൽ ഉശിരൻ പോരാട്ടവുമായി കേപ്പ് വെർദെയും ഈജിപ്ത്തും. കരുത്തരായ സ്പെയിനെയും ബെൽജിയത്തെയും സമനിലയിൽ തളച്ചു. സ്പെയിൽ - കേപ്പ് വെർദെ മത്സരം ഗോൾരഹിത സമനിലയിലും ഈജിപ്ത് - ബെൽജിയം മത്സരം ഓരോ ഗോൾ സമനിലയിലും കലാശിച്ചു.
അമേരിക്കയും ഇറാനും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള കരാറില്‍ ഏര്‍പ്പെട്ടാല്‍ പോലും ഇറാന് ആണവായുധം കൈവരിക്കുന്ന സാഹചര്യം ഉണ്ടാകാന്‍ ഒരിക്കലും അനുവദിക്കില്ലെന്നും നിലവില്‍ ഇറാനില്‍ നിന്നുള്ള അടിയന്തിരമായ ആണവഭീഷണി വിജയകരമായി ഇല്ലാതെയാക്കിയെന്നും നെതന്യാഹു പറഞ്ഞു.
കരാര്‍ പ്രഖ്യാപിച്ചതിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ നെതന്യാഹു ഇസ്രായേലിന്റെ സുരക്ഷാ മുന്‍ഗണനകള്‍ വിശദീകരിക്കുകയും ഇറാനെ ഒരിക്കലും ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ അനുവദിക്കില്ലെന്ന തന്റെ പ്രതിജ്ഞ ആവര്‍ത്തിക്കുകയും ചെയ്തു.
ചൊവ്വാഴ്ച നടന്ന ഗ്രൂപ്പ് എച്ചിലെ മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ഒരു ഗോളിന് പിന്നിട്ട് നിന്ന യുറുഗ്വായ് 80മത്തെ മിനിറ്റിലാണ് തിരിച്ചടിക്കുന്നത്.
ജൂണ്‍ 4 നും ജൂണ്‍ 15 നും ഇടയില്‍ ഇന്ത്യയില്‍ സാധാരണ 53.7 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്ന സ്ഥാനത്ത് 19.2 മില്ലിമീറ്റര്‍ മാത്രമാണ് ലഭിച്ചതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) പുതിയ ഡാറ്റ കാണിക്കുന്നു. ഇത് രാജ്യവ്യാപകമായി 64% മഴക്കുറവിന് കാരണമായി.
Vaibhav Sooryavanshi: ത്രിരാഷ്ട്ര പരമ്പരയിലെ ഇന്ത്യ എ - ശ്രീലങ്ക എ മത്സരത്തിനു പിന്നാലെ നാടകീയ രംഗങ്ങൾ. ഇന്ത്യൻ എ ടീം ഓപ്പണർ വൈഭവ് സൂര്യവൻശിയും ശ്രീലങ്കൻ എ ടീം താരവും തമ്മിൽ കൈയാങ്കളിയുടെ വക്കിലെത്തി. സൂപ്പർ ഓവറിൽ ഏഴ് റൺസിനു ഇന്ത്യ തോറ്റതിനു പിന്നാലെയാണ് സംഭവം.
റീന ഒരു ഉത്തരവാദിത്തമില്ലാത്ത ഉദ്യോഗസ്ഥയാണെന്നും നിയമസഭാ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പോലും പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. ഇതെല്ലാം തനിക്ക് വ്യക്തിപരമായി അറിയാവുന്ന കാര്യങ്ങളാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി ജീവനക്കാരന് സ്ത്രീയെ വടികൊണ്ട് അടിച്ചതായി പരാതി. പത്തനംതിട്ടയിലെ അടൂര്‍ ബസ് സ്റ്റാന്‍ഡിലാണ് സംഭവം. ഭിക്ഷ യാചിക്കാന്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് ആര് വേണു എന്ന ജീവനക്കാരന് യുവതിയെ മര്‍ദ്ദിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു. ഇവര്‍ ഒരു ശൃംഖലയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. നീറ്റ് ഉള്‍പ്പെടെയുള്ള വിവിധ പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ സോഷ്യല്‍ മീഡിയയില്‍ വിറ്റഴിച്ചിരുന്നതായി പോലീസ് പറഞ്ഞു.
കേരളത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന കെ.എസ്.ആര്.ടി.സിയുടെ പ്രിയദര്‍ശിനി പദ്ധതിയെ പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തില്‍ അവതരിപ്പിച്ച നൂതന പദ്ധതി വിജയിക്കട്ടെയെന്ന് കേന്ദ്ര സഹമന്ത്രി ആശംസിച്ചു.
Dick Advocaat: ജർമനിക്കെതിരായ ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ 7-1 നു തോറ്റെങ്കിലും കുഞ്ഞൻ രാജ്യമായ ക്യുറസാവോ ഫുട്ബോൾ പ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയിരിക്കുകയാണ്. ഒന്നരലക്ഷം ജനസംഖ്യയുടെ ദ്വീപ് രാജ്യം ആദ്യമായി ലോകകപ്പിനു ഇറങ്ങിയത് വിഖ്യാത പരിശീലകൻ ഡിക്ക് അഡ്വൊക്കാറ്റിനു കീഴിലാണ്. മത്സരത്തിനിടെ അഡ്വൊക്കാറ്റ് കരയുന്ന ദൃശ്യങ്ങളാണ് ഫുട്ബോൾ പ്രേമികളുടെ നെഞ്ചുലച്ചത്.
VD Satheesan: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കു സൗജന്യയാത്ര നൽകുന്ന 'പ്രിയദർശിനി' പദ്ധതിക്കു ഇന്ന് തുടക്കമായിരിക്കുകയാണ്. ഓർഡിനറി സർവീസുകളിൽ മാത്രമാണ് സൗജന്യയാത്ര ആനുകൂല്യം ലഭിക്കുക. അതേസമയം ഇന്നലെ വരെ ഓർഡിനറിയായിരുന്ന പല സർവീസുകളും ഇപ്പോൾ സിറ്റി ഫാസ്റ്റായി മാറ്റിയെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
രാജ്യത്ത് 100 ശതമാനം ശുദ്ധമായ എഥനോള്‍ (E100) ഇന്ധനമായി ഉപയോഗിക്കുന്നതിനും, ഇതിന് അനുയോജ്യമായ ഫ്ലെക്സ് ഫ്യുവല്‍ വാഹനങ്ങള്‍ (Flex-Fuel Vehicles) വന്‍തോതില്‍ പുറത്തിറക്കുന്നതിനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഔദ്യോഗികമായി അനുമതി നല്‍കിയത്.
കേപ് വെര്‍ഡെയ്ക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തില്‍ 18കാരന് മത്സരിക്കുമോ എന്ന ചോദ്യത്തിന് റിസ്കെടുക്കാന്‍ സ്പെയ്ന്‍ തയ്യാറല്ലെന്ന മറുപടിയാണ് പരിശീലകനായ ലൂയിസ് ഡി ലാ ഫ്യൂന് പറയുന്നത്.
തെക്കന്‍ ലെബനനില്‍ നിന്നും പിന്മാറുന്ന പ്രശ്നമില്ലെന്ന് പ്രതിരോധമന്ത്രിയായ ഇസ്രയേല്‍ കാറ്റ്സും വ്യക്തമാക്കി. ഇറാന്- യുഎസ് കരാറില്‍ ലെബനനില്‍ നിന്നുള്ള ഇസ്രായേല്‍ സേനയുറ്റെ പിന്മാറ്റം ഉള്‍പ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇസ്രായേല്‍ മന്ത്രിമാര്‍ വിയോജിപ്പുമായി രംഗത്ത് ബന്നത്.
സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിച്ചുകൊണ്ടുള്ള പ്രിയദര്‍ശിനി പദ്ധതിക്ക് തുടക്കമായി. 8.30ന് തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ വി ഡി സതീശനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
മുംബൈ നലസോപാര ഈസ്റ്റിലെ വസതിയിലെ കിടപ്പുമുറിയില്‍ ഫാനില്‍ സാരി ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ജൂണ്‍ 14ന് (ഞായറാഴ്ച) വൈകുന്നേരം ഏഴരയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.
അന്ന് വെറും 15 വയസ് മാത്രം പ്രായമുണ്ടായിരുന്ന രേഖയില്‍ നിന്ന് മുന്‍കൂട്ടി സമ്മതം വാങ്ങാതെയായിരുന്നു ആ രംഗം ചിത്രീകരിച്ചത്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ഈ രംഗത്തെപറ്റി പ്രതികരിച്ചിരിക്കുകയാണ് നടന് ബിശ്വജീത്തിന്റെ മകളും നടിയുമായ പല്ലവി ചാറ്റര്‍ജി.
ദി ന്യൂയോര്‍ക്ക് ടൈംസിന് നല്കിയ അഭിമുഖത്തിലാണ് നെതന്യാഹുവിനെതിരായ അതൃപ്തി ട്രംപ് പരസ്യമാക്കിയത്. നെതന്യാഹു കൈകാര്യം ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടുള്ള വ്യക്തിയാണെന്നാണ് ട്രംപ് പറഞ്ഞത്. അതേസമയം കരാര്‍ യാഥാര്‍ഥ്യമാക്കിയതില്‍ ഇസ്രായേല്‍ അമേരിക്കയോട് നന്ദിയുള്ളവരായിരിക്കണമെന്നും ട്രംപ് പ്രതികരിച്ചു.
നിഫ്റ്റി 24,000 പിന്നിടുകയും ചെയ്തു. ഇറാന്- യുഎസ് സമാധാന കരാറിനുള്ള സാധ്യത തെളിഞ്ഞതിന് പിന്നാലെ അസംസ്കൃത എണ്ണവില കുറഞ്ഞതും കുതിപ്പിന് കാരണമായി. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 8 ലക്ഷം കോടി രൂപയാണ് ഉയര്‍ന്നത്.
ഇരുവരും വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതി നടപടികളില്‍ പങ്കെടുക്കുമെന്നാണ് വിവരം. 26 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ അനുമതി തേടികൊണ്ട് ഫെബ്രുവരിയിലാണ് സംഗീത വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 15.3 ഓവറില്‍ 92 റണ്‍സിന് 3 വിക്കറ്റെന്ന നിലയിലാണ്. കൗമാര താരം വൈഭവ് സൂര്യവംശി 14 പന്തില്‍ 21 റണസെടുത്ത് നന്നായി തുടങ്ങിയെങ്കിലും സഹന് അരച്ചിഗെയുടെ പന്തില്‍ വാനുജ സഹന് ക്യാച്ച് നല്കി മടങ്ങി.
ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (IMD) ഏറ്റവും പുതിയ ഡാറ്റ പ്രകാരം ജൂണ്‍ 4 നും ജൂണ്‍ 14 നും ഇടയില്‍ 34.3 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഇത് സാധാരണ ശരാശരിയായ 47.7 മില്ലിമീറ്ററുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യവ്യാപകമായി 28% മഴക്കുറവ് കാണിക്കുന്നു.
ഇവ കുറയുന്നതിന്റെ ഫലമായി ശരീരത്തില്‍ പല ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. ഇവ നമ്മുടെ ദൈനംദിന ജീവിതത്തെ പോലും ബാധിക്കാം. ശരീരത്തില്‍ വിറ്റാമിന്‍ സി കുറവാണെങ്കില്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
പ്ലസ്സ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് ജൂണ്‍ 15 ന് രാവിലെ 10 മണി മുതല്‍ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാര്‍ത്ഥി പ്രവേശനം ജൂണ്‍ 15 മുതല്‍ ജൂണ്‍ 17 ന് വൈകിട്ട് 5 മണി വരെ നടക്കും.
അതിവേഗത്തിലുള്ള ആക്രമണങ്ങള്‍ കൊണ്ട് ടുണിഷ്യന്‍ ഹാഫില്‍ നാശം വിതച്ച സ്വീഡന് നിശ്ചിത സമയത്ത് 5 ഗോളുകളാണ് നേടിയത്. തുടക്കത്തില്‍ തന്നെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സ്വീഡന്, ടുണീഷ്യന്‍ പ്രതിരോധത്തെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തപ്പോള്‍ പാകിസ്ഥാന് ബാറ്റിംഗ് 17 ഓവറില്‍ 106 റൺസിൽ അവസാനിച്ചു. ടി20 ലോകകപ്പില്‍ 9 തവണ ഏറ്റുമുട്ടിയതില്‍ ഇന്ത്യയുടെ ഏഴാമത്തെ വിജയമാണിത്.
അമേരിക്കയും ഇറാനും ഞായറാഴ്ച ഒരു സമാധാന കരാറിലെത്തിയതായി മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന് പറഞ്ഞു. പാകിസ്ഥാന് പ്രധാനമന്ത്രി ഷെബാസ് ഷെരീഫ് എക്സിലാണ് ഇത് കുറിച്ചത്. ഇത് സംബന്ധിച്ച് ജൂണ്‍ 19 ന് സ്വിറ്റ്സര്‍ലന്‍ഡില്‍ ഔദ്യോഗിക ഒപ്പുവയ്ക്കല്‍ ചടങ്ങ് നടക്കുമെന്നും പോസ്റ്റില്‍ പറയുന്നു.
വിര്‍ജിന്‍ വാന്‍ഡെക്ക്, ക്രിസെന്‍സിയോ സമ്മര്‍വില്ലെ എന്നിവരായിരുന്നു നെതര്‍ലന്‍ഡ്സിന്റെ ഗോള്‍ സ്കോറര്‍മാര്‍. അതേസമയം ജപ്പാനായി കെയ്റ്റോ നക്കാമുറയും ഡയ്ച്ചി കമാഡയുമാണ് ഗോളുകള്‍ നേടിയത്.
കെഎസ്ആര്‍ടിസി നെയ്യാറ്റിങ്കര ഡിപ്പോയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.