അനുബന്ധ വാര്‍ത്തകള്‍
- നിയമം കയ്യിലെടുക്കാൻ പ്രചോദനമാകും: ഭാഗ്യലക്ഷ്മിയുടെ ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ
- മമ്മൂട്ടി- നയൻതാര ചിത്രം ബോളിവുഡിലേക്ക്, താരദമ്പതികൾ അഭിനയിക്കുമെന്ന് റിപ്പോർട്ട്
- ട്രാഫിക് നിയമം ലംഘിച്ചാല്‍ ഓണ്‍ലൈണ്‍ വഴി പണം ഈടാക്കും; ഇ-ചെലാന്‍ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
- ബലാത്സംഗ കേസിലെ പ്രതികളുടെ ലിംഗം ഛേദിക്കും, നിയമം പാസാക്കി നൈജീരിയൻ സ്റ്റേറ്റ്
- സ്വവർഗവിവാഹം ഇന്ത്യൻ മൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് കേന്ദ്രസർക്കാർ
ജനന, മരണ രജിസ്ട്രേഷന് ആധാർ നമ്പർ നിർബന്ധമില്ല
ജനന,മരണ രജിസ്ട്രേഷനുകൾക്ക് ആധാർ നമ്പർ നിർബന്ധമില്ലെന്ന് രജിസ്ട്രാർ ജനറലിന്റെ ഓഫീസ് അറിയിച്ചു. 1969ലെ നിയമപ്രകാരമാണ് രാജ്യത്ത് ജനനവും മരണവും രജിസ്റ്റർ ചെയ്യുന്നത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നൽകിയ മറുപടിയിലാണ് രജിസ്ട്രാർ ജനറൽ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ ആഭ്യന്തര മന്ത്രാലയം ഇറക്കിയ സർക്കുലറിൽ ജനന, മരണ രജിസ്ട്രേഷന് ആധാർ തിരിച്ചറിയൽ രേഖയായി അംഗീകരിക്കുമെന്ന് അറിയിപ്പുണ്ടായിരുനു. ആധാർ ഹാജരാക്കണമോയെന്ന് അപേക്ഷകന് തീരുമാനിക്കാം.
അടുത്ത ലേഖനം