അനുബന്ധ വാര്‍ത്തകള്‍
- പത്തനംതിട്ടയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി
- അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞു
- തമിഴ്നാട്ടില്‍ 105 കിലോ കഞ്ചാവ് പിടിച്ച സംഭവത്തില്‍ മുഖ്യ പ്രതി അടുര്‍ സ്വദേശി അറസ്റ്റില്‍
- പത്തനംതിട്ടയില്‍ കായികമേളയില്‍ പങ്കെടുത്ത് മടങ്ങിയ വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു
- പത്തനംതിട്ടയില്‍ കടുവയെ അവശനിലയില്‍ കണ്ടെത്തി
ആൾ മാറാട്ടത്തിലൂടെ പോക്കുവരവ്: മുൻ വില്ലേജ് ഓഫീസർക്ക് മൂന്നു വർഷം കഠിന തടവ് ശിക്ഷ
തിരുവനന്തപുരം: ആൾ മാറാട്ടത്തിലൂടെ രജിസ്റ്റർ ചെയ്ത ഭൂമി പോക്കുവരവ് ചെയ്തു നൽകിയ മുൻ വില്ലേജ് ഓഫീസർക്ക് കോടതി മൂന്നു വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. പത്തനംതിട്ട വില്ലേജ് ഓഫീസറായിരുന്ന സോമൻ കുറുപ്പിനാണ് കോടതി മൂന്നു വർഷം കഠിന തടവിനും 25000 രൂപ പിഴയും വിധിച്ചത്.
തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 2005 ൽ പത്തനംതിട്ട വില്ലേജിൽ റിംഗ് റോഡിൽ പെട്ട 24 സെന്റ് വസ്തുവാണ് ആൾ മാറാട്ടത്തിലൂടെ പോക്കുവരവ് ചെയ്തത്. ഈ സമയത്ത് വസ്തുവിന്റെ യഥാർത്ഥ ഉടമ ഹബീബുള്ള വിദേശത്തായിരുന്നു.
തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 2005 ൽ പത്തനംതിട്ട വില്ലേജിൽ റിംഗ് റോഡിൽ പെട്ട 24 സെന്റ് വസ്തുവാണ് ആൾ മാറാട്ടത്തിലൂടെ പോക്കുവരവ് ചെയ്തത്. ഈ സമയത്ത് വസ്തുവിന്റെ യഥാർത്ഥ ഉടമ ഹബീബുള്ള വിദേശത്തായിരുന്നു.