അനുബന്ധ വാര്‍ത്തകള്‍
- ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്കുന്ന വാക്സിന് പരീക്ഷണാനുമതി
- ഡെല്‍റ്റയും ഒമിക്രോണും പ്രതിരോധിക്കാന്‍ കൊവാക്സിന് കഴിയുമെന്ന് ഭാരത് ബയോടെക്
- ഭാരത് ബയോടെക്കിന്റെ നേസല്‍ വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതിയായി; മാര്‍ച്ചോടെ വാക്സന്‍ പുറത്തിറക്കും
- കൊവാക്സിന് അനുമതി കിട്ടിയില്ല, കൂടുതൽ വ്യക്തത തേടി ലോകാരോഗ്യ സംഘടന: നവംബർ മൂന്നിന് വീണ്ടും യോഗം
- ഭാരത് ബയോടെക്കിൽ 50 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു
നാസല്‍ വാക്സിന് വിപണിയിലെത്തുന്നത് മാര്‍ച്ചോടെ
ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്കുന്ന വാക്സിന് പരീക്ഷണാനുമതി. ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയാണ് അനുമതി നല്‍കിയത്. അനുമതിപത്രത്തില്‍ കസോളിയിലെ സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറിയുടെ അംഗീകരാരം ലഭിച്ച മരുന്നുകള്‍ മാത്രമേ ഉപയോഗിക്കാവുവെന്ന് പറയുന്നുണ്ട്. 0.5 മില്ലിലിറ്ററാണ് ഒരു ഡോസ്.
ബൂസ്റ്റര്‍ ഡോസായാണ് ഇത് നല്‍കുന്നത്. കൊവിഷീല്‍ഡ് സ്വീകരിച്ച 2500 പേരിലും കൊവാക്സിന് സ്വീകരിച്ച 2500 പേരിലുമാണ് പരീക്ഷണം നടത്തുന്നത്. മാര്‍ച്ചോടെയാണ് വാക്സിന് വിപണിയിലെത്തുന്നത്.