അനുബന്ധ വാര്‍ത്തകള്‍
- അമ്മ പിളർപ്പിലേക്ക്?, 20 അംഗങ്ങൾ ഫെഫ്കയെ സമീപിച്ചതായി റിപ്പോർട്ട്
- ഹേമ കമ്മിറ്റിക്കെതിരെ ഫെഫ്ക, വിളിച്ചത് ഡബ്യുസിസിയെ മാത്രം, മറ്റുള്ളവരെ ഒഴിവാക്കിയെന്ന് ബി ഉണ്ണികൃഷ്ണൻ
- ഹേമ കമ്മിറ്റി പൂർണറിപ്പോർട്ടിൽ പോക്സോ കേസുകളിൽ നടപടിക്ക് സാധ്യത, കൂടുതൽ സിനിമാക്കാർ കുടുങ്ങും
- മൊഴി നൽകിയവരുടെ പേരുകൾ പുറത്തുവരരുത്, മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഡബ്യുസിസി അംഗങ്ങൾ
- ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണരൂപം SITക്ക് കൈമാറണമെന്ന് ഹൈക്കോടതി, മാധ്യമങ്ങൾക്ക് തടയിടില്ല
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മയുടെ പ്രതികരണം വൈകാന്‍ കാരണം നടന് ജഗദീഷാണെന്ന് സംവിധായകന് ജോസ് തോമസ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മയുടെ പ്രതികരണം വൈകാന്‍ കാരണം നടന് ജഗദീഷാണെന്ന് സംവിധായകന് ജോസ് തോമസ്. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന അന്ന് തന്നെ ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് മമ്മൂട്ടിയോടും മോഹന്‍ലാലിനോടുമായി സംസാരിക്കുകയും വാര്‍ത്താസമ്മേളനം നടത്താമെന്ന് പറയുകയും ചെയ്തിരുന്നു.
എന്നാല്‍ ജഗദീഷ് ഇടപെടുകയും പത്രസമ്മേളനം നടത്തരുതെന്നും മാധ്യമങ്ങളെ കാണരുതെന്ന് പറയുകയായിരുന്നു. അതേസമയം ഫെഫ്ക സ്റ്റിയറിങ് കമ്മിറ്റി അംഗം കൂടിയായ ജോസ് തോമസിന്റെ വെളിപ്പെടുത്തലില്‍ ജഗദീഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.