അനുബന്ധ വാര്‍ത്തകള്‍
- ഇന്തോ പസഫിക്കിലെ അമേരിക്കൻ പടക്കപ്പലുകൾ തകർക്കാനുള്ള മിസൈലുകൾ ചൈനയുടെ പക്കലുണ്ട്: ഭീഷണിയുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രം ഗ്ലോബൽ ടൈംസ്
- കൊച്ചി നഗരത്തിൽ എത് നിമിഷവും ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി വിഎസ് സുനില്‍ കുമാർ
- ലോക്ഡൗൺ കാലത്ത് ചിലവാക്കിയ പണം തിരികെ നൽകണം, 30 കാരനെ ക്രൂരമായി മർദ്ദിച്ച്, ജനനേന്ദ്രിയത്തിൽ സാനിറ്റൈസർ ഒഴിച്ച് കമ്പനി ഉടമ
- 24 മണിക്കുറിനിടെ 24,248 പേർക്ക് കൊവിഡ് ബാധ, 425 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6,97,413
- രോഗബാധ ഉണ്ടായാൽ 24 മണിക്കൂറിനുള്ളിൽ മരണം സംഭവിയ്ക്കാം, ചൈനയില്‍ ബ്യൂബോണിക് പ്ലേഗ് പടര്‍ന്നു പിടിക്കാന്‍ സാധ്യതയെന്ന് അധികൃതര്‍
മനുഷ്യന്റെ തലയോട്ടികളും, തൊലികൊണ്ട് പൊതിഞ്ഞ പുസ്തകങ്ങളും ഫെയ്‌സ്ബുക്കിൽ വിൽപ്പനയ്ക്ക്, ഇടപാട് രഹസ്യ ഗ്രൂപ്പുകളിലൂടെ
മനുഷ്യന്റെ തലയോട്ടികളും അസ്ഥികളും അതുപയോഗിച്ച് നിർമ്മിച്ച വസ്തുക്കളും ഫെയ്സ്ബുക്കിൽ വിൽപ്പനയ്ക്ക്, കൗമാരക്കരികളുടെയും, കുട്ടികളുടെയും വരെ തലയോട്ടികളും ഭൗതിക അവശിഷ്ടങ്ങളുമാണ് ആയിരക്കാണക്കിന് ഡോളറിനാണ് ഫെയ്സ്ബുക്കിലെ രഹസ്യ ഗ്രൂപ്പുകളിലൂടെ വിൽക്കുന്നത്. ലൈവ് സയൻസിലെ റിപ്പോർട്ടർ രഹസ്യ ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ നുഴഞ്ഞുകയറി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിയ്ക്കുന്ന കണ്ടെത്തൽ.
മനുഷ്യന്റെ അസ്ഥികൾകൊണ്ട് ഉണ്ടാക്കിയ ചെറു ആയുധങ്ങളും, ദണ്ഡുകളും, മനുഷ്യന്റെ തൊലികൊണ്ട് പൊതിഞ്ഞ പുസ്തതകങ്ങളും വിൽപ്പനയ്ക്ക് വച്ച വസ്തുക്കളുടെ കൂട്ടത്തിലുണ്ട്. ശിശുക്കളുടെ പോലും തലയോട്ടികൾ ഗ്രൂപ്പിലൂടെ വിൽക്കുന്നു. ടുണീഷ്യയിലെ ഒരു പുരാതന സ്ഥലത്തന്നിന്നും മോഷ്ടിച്ച തലയോട്ടി ഉൾപ്പടെ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്. ഇത്രയധികം മനുഷ്യ ഭൗതിക അവശിഷടങ്ങൾ വിൽപ്പന നടത്തുന്നവർക്ക് എവിടെനിന്നും ലഭിച്ചു എന്ന കാര്യം വ്യക്തമല്ല. ലൈവ് സയൻസ് പുറത്തുവിട്ട റിപ്പോർട്ടിൽ ഫെയ്സ്ബുക്ക് അന്വേഷണം ആരംഭിച്ചു.