അനുബന്ധ വാര്‍ത്തകള്‍
- ഡയമണ്ട് ലീഗില്‍ 0.01 സെന്റിമീറ്റര്‍ വ്യത്യാസത്തില്‍ ട്രോഫി നഷ്ടപ്പെടുത്തി നീരജ് ചോപ്ര
- നീരജ് ചോപ്രയെ പറ്റി ചോദ്യം, സ്വീകരണചടങ്ങിൽ നിന്നും ഇറങ്ങിപോയി മനു ഭാകർ
- പതാകയേന്താൻ ഇന്ത്യ പരിഗണിച്ചത് നീരജിനെ, ശ്രീജേഷാണ് അതിന് യോഗ്യനെന്ന് പറഞ്ഞത് നീരജ് ചോപ്ര
- നീരജും എനിക്ക് മകനെ പോലെ, അവന് വേണ്ടി പ്രാര്‍ഥിച്ചു, ഹൃദയം കീഴടക്കി അര്‍ഷാദ് നദീമിന്റെ ഉമ്മയും
- 'അവനും എന്റെ മകനാണ്'; സ്വര്‍ണം നേടിയ പാക്കിസ്ഥാന് താരത്തെ കുറിച്ച് നീരജ് ചോപ്രയുടെ അമ്മ
ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോ ഫൈനല്‍: ഒരു സെന്റീമീറ്റര്‍ വ്യത്യാസത്തില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം നഷ്ടമായി
ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോ ഫൈനലില്‍ ഒരു സെന്റീമീറ്റര്‍ വ്യത്യാസത്തില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം നഷ്ടമായി. 87.87 മീറ്റര്‍ ദൂരം ഏറിഞ്ഞ മുന്‍ ലോകചാംപ്യന് ഗ്രനഡയുടെ ആന്ഡേഴ്സന് പീറ്റേഴ്സിനാണ് സ്വര്‍ണം. 87.86 മീറ്റര്‍ ദൂരം പിന്നിട്ടാണ് നീരജ് വെള്ളി മെഡല്‍ നേടി. ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ 85.97 മീറ്ററുമായി മൂന്നാമതെത്തി.
2022ല്‍ ഡയമണ്ട് ലീഗ് കിരീടം നേടിയ നീരജ് ചോപ്ര, തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഫൈനലില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നത്. ജാവലിന്‍ത്രോയിലെ ഡയമണ്ട് ലീഗ് സീസണ് റാങ്കിങ്ങില്‍ നാലാമതാണ്.
അടുത്ത ലേഖനം