അനുബന്ധ വാര്‍ത്തകള്‍
- ഇന്നുപെയ്ത മഴയില്‍ കൊല്ലത്ത് 20വീടുകള്‍ ഭാഗികമായി തകര്‍ന്നു; 7.9ലക്ഷത്തിന്റെ നഷ്ടം
- ഇപ്രാവശ്യത്തെ ശബരിമല തീര്‍ത്ഥാടന ദര്‍ശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ
- ശബരിമല തീര്‍ത്ഥാടനത്തിന് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധം: കടകംപള്ളി സുരേന്ദ്രന്
- ലിംഗസമത്വത്തിന്റെ മാതൃകയായി മുംബൈയിലെ ട്രാഫിക് ലൈറ്റുകൾ
- തമിഴ്നാട് എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു: ആരും തോറ്റില്ല
വൈദ്യുതി തടസം നേരിടേണ്ടിവന്നാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കേണ്ടിവരും; പുതിയ വ്യവസ്ഥകള്‍ കേന്ദ്രം കൊണ്ടുവരുന്നു
വൈദ്യുതി തടസം നേരിടേണ്ടിവന്നാല്‍ ഇനി ഉപഭോക്താവിന് നഷ്ടപരിഹാരം നല്കേണ്ടിവരുന്ന തരത്തില്‍ നിയമം വരുന്നു. വൈദ്യുതി ഉപഭോക്താവിന്റെ അവകാശമെന്ന തരത്തിലാണ് നിയമം. പുതിയ താരിഫ് നയം ഊര്‍ജമന്ത്രാലയം കാബിനറ്റിന്റെ അംഗീകരത്തിനായി അയച്ചിരിക്കുകയാണ്.
എല്ലാസംസ്ഥാനങ്ങള്‍ക്കും പുതിയ നിയമങ്ങള്‍ ബാധകമാകുമെന്നും ഊര്രംഗത്തെ വലിയ പരിഷ്കാരമാണിതെന്നും അധികൃതര്‍ പറയുന്നു. മുന്‍കൂട്ടി അറിയിക്കാതെ വൈദ്യുതി തടസപ്പെടുകയോ പറഞ്ഞിരുന്നതില് കൂടുതല്‍ സമയം വൈദ്യുതി ലഭിക്കാതെ വരുകയോ ചെയ്താല്‍ ഉപഭോക്താവിനു നഷ്ടപരിഹാരം നല്‍കേണ്ടിവരും.