അനുബന്ധ വാര്‍ത്തകള്‍
- ഗ്രാമങ്ങളിൽ താമസക്കാരില്ല, ഒരാൾക്ക് 10 ലക്ഷം യെൻ ഓഫർ ചെയ്ത് ജപ്പാൻ
- കാട്ടാനയുടെ ആക്രമണത്തിൽ പേടിച്ചു മരത്തിൽ കയറിയ യുവാവ് വീണു മരിച്ചു
- ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു; സംഭവം പാലക്കാട്
- തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് ഹൈക്കോടതി വിലക്ക്
- ബുർജ് ഖലീഫയുടെ ഉയരക്കാഴ്ച ഇനി 360 ഡിഗ്രിയിൽ ആസ്വദിക്കാം
ബത്തേരി ടൗണിൽ രാത്രിയിൽ കാട്ടാനയിറങ്ങി, കാൽനടക്കാരനെ തുമ്പിക്കൈകൊണ്ട് അടിച്ച് നിലത്തിട്ടു
വെള്ളിയാഴ്ച പുലർച്ചെ 2 മണിയോടെ വയനാട് സുൽത്താൻ ബത്തേരി ടൗണിൽ കാട്ടാനയിറങ്ങി. റോഡിലൂടെ നടന്ന യാത്രക്കാരന് നേരെ കാട്ടാന തുമ്പിക്കൈ വീശിയടിച്ച് നിലത്തിട്ടു. വീണുപോയ യാത്രക്കാരനെ ചവിട്ടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തമ്പി എന്നയാളാണ് കാട്ടാനയുടെ ആക്രമണത്തിനിരയായത്. ഇയാൾ ഇപ്പോൾ ആശുപത്രിയിലാണ്.
ഗൂഡല്ലൂരിൽ 2 പേരെ കൊലപ്പെടുത്തുകയും 50ലധികം വീടുകൾ തകർക്കുകയും ചെയ്ത പിഎം 2 എന്ന ആനയാണ് ടൗണിലിറങ്ങിയത്. പിന്നീട് ആനയെ നാട്ടുകാരും വനപാലകരും ചേർന്ന് കാട്ടിലേക്ക് തുരത്തി.
അടുത്ത ലേഖനം