അനുബന്ധ വാര്‍ത്തകള്‍
- ഭര്‍ത്താവിനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം കരഞ്ഞുകൊണ്ടിരുന്ന നാലുവയസുകാരന് മകന്റെ മുന്നിലിട്ട് തന്നെ റഷ്യന്‍ സൈനികര്‍ പീഡിപ്പിച്ചതായി യുക്രൈനിയന്‍ യുവതി
- റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജെ ലാറോ ഈ ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും
- പണത്തിന് പകരം ബിറ്റ്കോയിൻ മതി, ഉപരോധം മറികടക്കാൻ നിർണായക നീക്കവുമായി റഷ്യ
- പാശ്ചാത്യ രാജ്യങ്ങള്‍ക്ക് റഷ്യയില്‍ നിന്ന് ഇന്ധനം വേണമെങ്കില്‍ ഇനി ഡോളറിന് പകരം റൂബിള്‍ നല്‍കണം; ഇന്ത്യക്ക് രൂപ മതി
- റഷ്യയില്‍ വിദേശകമ്പനികള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു, യുദ്ധവിരുദ്ധ പ്രക്ഷോഭകരെ രാജ്യദ്രോഹികളെന്ന് സര്‍ക്കാര്‍ മുദ്രകുത്തുന്നു
സുരക്ഷ ഉറപ്പ് നൽകിയാൽ നാറ്റോയിൽ ചേരില്ലെന്ന് യുക്രെയ്‌ൻ, കീവിൽ അക്രമണം കുറയ്ക്കാമെന്ന് റഷ്യ
യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യതകൾക്ക് വഴി തുറന്ന് റഷ്യ-യുക്രെയ്‌ൻ ചർച്ച. രാജ്യത്തിന്റെ സുരക്ഷ ഉറപ്പ് നൽകിയാൽ നാറ്റോയിൽ ചേരില്ലെന്ന് യുക്രെയ്‌ൻ വ്യക്തമാക്കി. ഇതോടെ കീവിലും ചെർണീവിലും അക്രമണം കുറയ്ക്കുമെന്ന് റഷ്യ ഉറപ്പ് നൽകി.
തുർക്കി പ്രസിഡന്റ് തയിപ് എർദോഗന്റെ ഓഫീസിൽ നടന്ന സമാധാന ചർച്ചയിലാണ് നിർണായക വഴിതിരിവ്. റഷ്യയുമായി നല്ല ബന്ധം സൂക്ഷിക്കുന്ന നാറ്റോ രാജ്യമാണ് തുർക്കി. നേരത്തെ റഷ്യയ്ക്കെതിരെ ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളെ എതിർത്ത് എർദോഗൻ രംഗത്ത് വന്നിരുന്നു.