അനുബന്ധ വാര്‍ത്തകള്‍
- റഷ്യ-യുക്രൈന് യുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് ഏഴ് റഷ്യന്‍ ജനറല്‍മാര്‍
- ഹരിശങ്കറിന്റെ ശബ്ദം,ലളിതം സുന്ദരത്തിലെ മനോഹരമായ വീഡിയോ ഗാനം
- ഐഎഫ്എഫ്കെ: സുവർണചകോരം സ്വീഡിഷ് ചിത്രമായ ക്ലാര സോളയ്ക്ക്, നിഷിദ്ധോ മികച്ച മലയാള ചിത്രം
- റഷ്യ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചു, അടിയന്തിര സൈനിക സഹായം വേണമെന്ന് നാറ്റോയോട് സെലൻസ്കി
- യുക്രെയ്ന് 6000 മിസൈലുകൾ നൽകുമെന്ന് യുകെ: റഷ്യ രാസായുധം പ്രയോഗിച്ചാൽ തിരിച്ചടിക്കുമെന്ന് യുഎസ്
റഷ്യയില്‍ വിദേശകമ്പനികള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു, യുദ്ധവിരുദ്ധ പ്രക്ഷോഭകരെ രാജ്യദ്രോഹികളെന്ന് സര്‍ക്കാര്‍ മുദ്രകുത്തുന്നു
റഷ്യയില്‍ വിദേശകമ്പനികള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് രാജ്യം വിട്ടിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക മേഖല തകരുന്നു. യുദ്ധവിരുദ്ധ പ്രക്ഷോഭം വലിയ കുറ്റമായി മാറി. ഇത്തരക്കാരെ രാജ്യദ്രോഹികളെന്ന് സര്‍ക്കാര്‍ മുദ്രകുത്തുകയാണ്. കൂടാതെ എതിര്‍ക്കുന്നവരെ ജയിലിലും അടയ്ക്കുന്നു. പൗരാവകാശങ്ങളും റദ്ദാക്കിയിരിക്കുകയാണ്.
അതേസമയം പാശ്ചാത്യ രാജ്യങ്ങള്‍ക്ക് റഷ്യ ഇന്ധനം നല്കണമെങ്കില് ഡോളറിന് പകരം റൂബിള്‍ നല്‍കണമെന്നാണ് പുടിന്റെ നിലപാട്. അതേസമയം സൗഹൃദ രാജ്യങ്ങളായ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് വില കുറച്ച് രൂപയില്‍ തന്നെ ഇന്ധനം നല്‍കാനുള്ള നടപടിയായിട്ടുണ്ട്.