അനുബന്ധ വാര്‍ത്തകള്‍
- മലപ്പുറത്ത് കാല്നടയാത്രികന് ലോറിയിടിച്ച് മടിയില്‍ കിടന്ന് മരിച്ചു: മനംനൊന്ത് ലോറി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു
- അടുത്ത മൂന്ന് മാസം കേരളം ചുട്ടുപൊള്ളുമെന്ന് കാലാവസ്ഥാ ഗവേഷകര്‍
- രാജ്യത്തെ ആത്മഹത്യ നിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങളില്‍ കേരളവും
- ഗോതമ്പ് വിലയുയരും, ലോഹവിലയും: റഷ്യ-യുക്രെയ്ൻ യുദ്ധമുണ്ടായാൽ ഇന്ത്യയിലെ സാധാരണക്കാരനെ ബാധിക്കുക ഇങ്ങനെ
- റഷ്യയ്ക്ക് പുറത്ത് സൈന്യത്തെ ഉപയോഗിക്കാൻ റഷ്യൻ പാർലമെന്റിന്റെ അനുമതി, സേനാനീക്കത്തിന് ഒരുങ്ങുമോ പുടിൻ?
രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഉക്രൈന് സെക്യൂരിറ്റി കൗണ്‍സില്‍ തീരുമാനിച്ചു
റഷ്യയുമായുള്ള കടുത്ത സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഉക്രൈന് സെക്യൂരിറ്റി കൗണ്‍സില്‍ തീരുമാനിച്ചു. നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഡിഫന്‍സ് കൗണ്‍സില്‍ സെക്രട്ടറി ഒലെക്സി ഡാനിലോവാണ് ഇക്കാര്യം അറിയിച്ചത്.
ഡൊനെക്റ്റ്സ്ക്, ലുഹാന്‍സ്ക് പ്രവിശ്യകള്‍ ഒഴിച്ചുള്ള പ്രദേശങ്ങളിലാണ് അടിയന്തരാവസ്ഥ. ഉക്രൈന് പ്രദേശത്തേക്ക് സൈന്യത്തെ അയക്കാന്‍ റഷ്യന്‍ പാര്‍ലമെന്റ് അനുമതി നല്‍കിയതിനുപിന്നാലെയാണ് ഉക്രൈന് നടപടി.