അനുബന്ധ വാര്‍ത്തകള്‍
- യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയത് കൂട്ടക്കുരുതി, 900ലേറെ മൃതദേഹം കണ്ടെത്തി
- വീണ്ടും റഷ്യൻ പടനീക്കം, ഫിൻലൻഡ് അതിർത്തിയിലേക്ക് വൻ സൈനികവ്യൂഹത്തെ അയച്ചു
- റഷ്യ യുക്രൈന് യുദ്ധം: യുക്രൈന് സൈനികര്‍ പരിശീലനത്തിനായി യുകെയിലേക്ക്
- ഇന്ത്യ ഒരു മാസംകൊണ്ട് റഷ്യയില്‍ നിന്ന് വാങ്ങുന്ന എണ്ണ ഉച്ചയ്ക്ക് ശേഷം യൂറോപ്പ് റഷ്യയില്‍ നിന്ന് വാങ്ങുന്നെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍
- ഗൂഗിൾ ന്യൂസിനും പൂട്ടിട്ട് റഷ്യ
യുക്രൈനില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 17 പേര് കൊല്ലപ്പെട്ടു
യുക്രൈനില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 17 പേര് കൊല്ലപ്പെട്ടു. ഡോണെറ്റ്സ്ക്, ലുഹാന്‍സ്ക്, ഖാര്‍കീവ് നഗരങ്ങളിലുണ്ടായ ആക്രമണത്തിലാണ് ഇത്രയും പേര് കൊല്ലപ്പെട്ടത്. റഷ്യ വംശഹത്യയാണ് നടത്തുന്നതെന്ന് യുക്രൈന് പറഞ്ഞു. യുദ്ധം കാരണം യുക്രൈനിലുള്ള 4.9 ദശലക്ഷമാളുകള്‍ അഭയാര്‍ത്ഥികളായെന്ന് ഐക്യരാഷ്ട്ര സംഘടന പറഞ്ഞു. നിലവില്‍ ഡോണ്‍ബാസ് മേഖല ലക്ഷ്യം വച്ച് റഷ്യ ആക്രമണം തുടങ്ങിയെന്ന് യുക്രൈന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കി പറഞ്ഞു.