അനുബന്ധ വാര്‍ത്തകള്‍
- പരിക്ക് ഗുരുതരമാക്കുന്ന നീക്കം പാടില്ലെന്ന് ഗാംഗുലിയുടെ ഉപദേശം: കളിയ്ക്കാനിറങ്ങി രോഹിതിന്റെ മറുപടി
- എല്ലാം ഒരുങ്ങി: കൊറോണ വാക്സിന് വിതരണത്തിന് പരിശീലനം ലഭിച്ച 70000ത്തോളം പേര് രാജ്യത്തുണ്ടെന്ന് ആരോഗ്യമന്ത്രാലയം
- രോഹിതിന്റെ അവസ്ഥയെക്കുറിച്ച് രവി ശാസ്ത്രിയ്ക്ക് ഒന്നുമറിയില്ലെന്ന് വിശ്വസിയ്ക്കാനാകില്ല: തുറന്നടിച്ച് സെവാഗ്
- കറുത്തവര്‍ഗക്കാര്‍ക്കിടയിലെ ഹീറോ ബൈഡനെന്ന് സര്‍വേ
- വിവാഹത്തിനായി മതപരിവർത്തനം നടത്തുന്നത് നിരോധിയ്ക്കാൻ നിയമം കൊണ്ടുവരുമെന്ന് കർണാടക ടൂറിസം മന്ത്രി
വിയന്നയിലെ ഭീകരാക്രമണം: ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു
വിയന്നയിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് അമാക് ന്യൂസ് ഏജന്‍സി മുഖേന ഒരു പ്രസ്താവനയും വീഡിയോയുമാണ് പുറത്തുവിട്ടത്. ആക്രമണത്തില്‍ നാലുപേരാണ് കൊല്ലപ്പെട്ടത്. 22പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പരിക്കേറ്റ ഏഴുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കുജ്തീം എഫ് എന്ന 20കാരനാണ് ആക്രമണം നടത്തിയത്. ഇയാള്‍ ഐഎസ് അനുഭാവിയാണെന്ന് നേരത്തേ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളെ ഏറ്റുമുട്ടലില്‍ പൊലീസ് വധിച്ചു.