അനുബന്ധ വാര്‍ത്തകള്‍
- മുഖ്യമന്ത്രിയുടെ ശക്തമായ നിര്‍ദേശം, വാക്ക് പാലിച്ച് ഡിജിപി; ഹനാനെ ചീത്തവിളിച്ചവരെല്ലാം കുടുങ്ങും - വിവരങ്ങള്‍ അതിവേഗം ശേഖരിച്ച് സൈബര്‍ സെല്‍
- മുഖ്യമന്ത്രിയാകണമെങ്കിൽ ഒറ്റ നിമിഷം മതി: ഹേമ മാലിനി
- ‘ഹനാനെ ഓർത്ത് അഭിമാനം തോന്നുന്നു‘- പിന്തുണയുമായി മുഖ്യമന്ത്രി
- തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി അതീവ ഗുരുതരാവസ്ഥയില്‍
- മുഖ്യമന്ത്രി ഉൾപ്പടെ എല്ലാ മന്ത്രിമാരുടെയും സ്വത്തു വിവരങ്ങൾ ഇനി സർക്കാർ വെബ്സൈറ്റിൽ
ലാവ്ലിൻ കേസ്: മുഖ്യമന്ത്രി വിചാരണ നേരിടണം, പിണറായി വിജയൻ അറിയാതെ ലാവ്‌ലിൻ കരാറിൽ ഒരു മാറ്റവും വരില്ലെന്ന് സിബിഐ
ലാവ്‍ലിൻ കേസ്: മുഖ്യമന്ത്രി വിചാരണ നേരിടണം, പിണറായി വിജയൻ അറിയാതെ ലാവ്‌ലിൻ കരാറിൽ ഒരു മാറ്റവും വരില്ലെന്ന് സിബിഐ
ലാവ്‍ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിചാരണ നേരിടണമെന്ന് സിബിഐ. സുപ്രീംകോടതിയിൽ നൽകിയ എതിർ സത്യവാങ്മൂലത്തിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. ലാവ്‌ലിൻ കരാറിൽ പിണറായി അറിയാതെ ഒരു മാറ്റവും വരില്ലെന്നാണ് സിബിഐയുടെ നിലപാട്.
2017 ഓഗസ്റ്റ് 23നാണ് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി മോഹന ചന്ദ്രൻ, ജോയിന്റെ സെക്രട്ടറി ഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.
കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്എൻസി ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനമാണ് കേസിന് തുടക്കം.