അനുബന്ധ വാര്‍ത്തകള്‍
- ബിജെപി ദേശീയ അധ്യക്ഷൻ തിരെഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കണ്ണൂരിൽ
- ബംഗാളിലും അസമിലും ഒന്നാംഘട്ട പോളിങ് ആരംഭിച്ചു
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 12 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- പോളിംഗ് സംഘം എത്തുന്നതായി അറിയിക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ ഇവയാണ്
- കാട്ടാക്കട നിയോജക മണ്ഡലത്തിലെ പ്രത്യേക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വോട്ട് ചെയ്യാനുള്ള സൗകര്യം നാളെമുതല്‍ വീടുകളില്‍ എത്തും
ആദ്യഘട്ടവോട്ടെടുപ്പിനിടെ ബംഗാളില്‍ വ്യാപക അക്രമണം
ആദ്യഘട്ടവോട്ടെടുപ്പിനിടെ ബംഗാളില്‍ വ്യാപക അക്രമണം. ജംഗല്‍മഹലില്‍ അക്രമികള്‍ പോളിങ് ഉദ്യോഗസ്ഥരെ ബൂത്തിലെത്തിക്കുന്ന ബസ് കത്തിച്ചു. കൂടാതെ സല്‍മോനിയില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കു നേരെയും ആക്രമണം ഉണ്ടായി. ബംഗാളിലും അസമിലുമാണ് ആദ്യഘട്ട പോളിങ് നടക്കുന്നത്. രാവിലെ ഒന്‍പതുമണിവരെയുള്ള കണക്കുകള്‍ പ്രകാരം പശ്ചിമ ബംഗാളില്‍ 7.72 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്.
അതേസമയം അസമില്‍ 8.84ശതമാനം വോട്ടും രേഖപ്പെടുത്തി. അസമിലെ നാല്‍പതു ബംഗാളിലെ 30സീറ്റുകളിലാണ് വോട്ട് നടക്കുന്നത്. പൂര്‍ബ മിഡ്‌നാപൂര്‍ ജില്ലയില്‍ നടന്ന വെടിവെപ്പില്‍ രണ്ടുപോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.