അനുബന്ധ വാര്‍ത്തകള്‍
- മുന്നറിയിപ്പ് നൽകേണ്ടത് തന്റെ ഉത്തരവാദിത്തം: കേരളവിരുദ്ധ പരാമർശത്തെ ന്യായീകരിച്ച് യോഗി ആദിത്യനാഥ്
- ലിയാം ലിവിങ്സ്റ്റണിന് തീവില: 11.50 കോടി മുടക്കി പഞ്ചാബ് കിംഗ്സ്
- പണം വാരിയെറിഞ്ഞ് ഫ്രാഞ്ചൈസികൾ, ഇനിയെല്ലാം സൂക്ഷിച്ച് മാത്രം: കൂടുതൽ പണം ശേഷിക്കുന്നത് പഞ്ചാബിന്
- നിങ്ങള്‍ രാജീവ് ഗാന്ധിയുടെ മകനാണെന്നുള്ളതിന്റെ തെളിവ് ഞങ്ങള്‍ ചോദിച്ചില്ലല്ലോ: രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് അസം മുഖ്യമന്ത്രി
- ശിഖര്‍ ധവാന് പഞ്ചാബ് കിങ്സില്‍; സ്വന്തമാക്കിയത് വന്‍ തുകയ്ക്ക്
കോൺഗ്രസ് റിമോട്ട് കൺട്രോൾ പാർട്ടി, പഞ്ചാബിൽ ബിജെപി സർക്കാരുണ്ടാക്കും
പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ്ങിനെ കോൺഗ്രസ് നാണംകെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമരീന്ദർ സർക്കാരിന്റെ പ്രവർത്തനം തടസ്സപ്പെടുത്താൻ കോൺഗ്രസ് ശ്രമിച്ചുവെന്നും റിമോട്ട് കൺട്രോളിലൂടെ ഭരണം നിയന്ത്രിക്കാൻ ശ്രമിച്ചുവെന്നും മോദി കുറ്റപ്പെടുത്തി.
ജലന്ധറിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമരിന്ദർ സർക്കാരിനെ കേന്ദ്രം ഭരിക്കാൻ ശ്രമിച്ചുവെന്ന പ്രിയങ്കാ ഗാന്ധിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മോദി.ബിജെപിയെ അനുസരിക്കുകയും കോൺഗ്രസിനെ എതിർക്കുകയും ചെയ്ത നേതാവാണ് അമരിന്ദർ എന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.
കോൺഗ്രസിനെ ഭരിക്കുന്നത് രാജ്യത്തിന്റെ ഭരണഘടനയല്ല, ഒരു കുടുംബത്തിന്റെ റിമോട്ട് കൺട്രോളിലാണ് അവർ മുന്നോട്ട് നീങ്ങുന്നത്. മോദി പറഞ്ഞു. പഞ്ചാവിൽ തന്റെ ക്ഷേത്ര സന്ദർശനത്തിന് പൊലീസ് അനുമതി നിഷേധിച്ചെന്നും മോദി കുറ്റപ്പെടുത്തി.