അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് വിഷം കഴിച്ച മാതാവിന് പിന്നാലെ മൂന്നുകുട്ടികളില്‍ മൂന്ന കുട്ടിയും മരണത്തിന് കീഴടങ്ങി
- മോഷ്ടിച്ച് കൊണ്ടുപോയ സ്കൂട്ടറില്‍ പെട്രോള്‍ തീര്‍ന്ന് വഴിയിലായി; കൊച്ചിയില്‍ യുവാവ് പിടിയില്‍
- വടകര താലൂക്ക് ഓഫീസില്‍ വന്‍ തീപിടുത്തം
- കർണാടകയിൽ അഞ്ച് പേർക്ക് കൂടി ഒമിക്രോൺ: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു
- ഇന്ത്യയിൽ 3264 സ്ക്രീനുകളിൽ പ്രദർശനം, റെക്കോർഡ് ഓപ്പണിങ് നോട്ടമിട്ട് സ്പൈഡർമാൻ
ഹെലികോപ്റ്റര്‍ അപകടം: വ്യോമസേനയുടെ അന്വേഷണം 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും
രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റര്‍ അപകടത്തില്‍ വ്യോമസേനയുടെ അന്വേഷണം 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. അന്വേഷണം വ്യേമസേന എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരിയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. അന്വേഷണത്തിന്റെ പുരോഗതി ഓരോ ദിവസവും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തുള്‍പ്പെടെ 14പേര് മരണപ്പെട്ടിരുന്നു. സുലൂരില്‍ നിന്ന് വെല്ലിങ്ടണിലേക്ക് പോകവെയായിരുന്നു അപകടം.