അനുബന്ധ വാര്‍ത്തകള്‍
- നാല് മേഖലകളിൽ ഊന്നൽ: ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് രാജ്യം
- രാജ്യത്തെ പ്രതിദിന കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.69 ശതമാനമായി കുറഞ്ഞു
- രാജ്യത്തെ പ്രതിദിന കൊവിഡ് കേസ് രണ്ടുലക്ഷത്തിനു താഴെയെത്തി; മരണ നിരക്ക് കുതിച്ചുയരുന്നു
- കൊവിഡ് കാലത്തും നേട്ടം കൊയ്ത് സിയാൽ: രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത്
- കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റമില്ല, അടുത്ത ഞായറാഴ്ചയും ലോക്ക്ഡൗണിന് സമാന നിയന്ത്രണങ്ങൾ
കേന്ദ്രസർക്കാർ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം 15 വരെ നീട്ടി
കൊവിഡ് വ്യാപനപശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ 50% വർക്ക് ഫ്രോം ഹോം പ്രവർത്തനരീതി ഈ മാസം 15 വരെ നീട്ടി. ഹാജർ രേഖപ്പെടുത്തുന്നതിനുള്ള ബയോമെട്രിക് പഞ്ചിങ് നിർത്തിവെച്ചതും 15 വരെ തുടരും.
അണ്ടർ സെക്രട്ടറി റാങ്കിന് താഴെയുള്ള 50 ശതമാനം ജീവനക്കാർക്കാണ് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി. ഭിന്നശേഷിക്കാരും ഗർഭിണികളും ഓഫീസിലെത്തേണ്ടതില്ല. കണ്ടൈൻമെന്റ് സോണിലുള്ള ജീവനക്കാർക്ക് വർക്ക് ഫ്രം ഓം ലഭിക്കും.