അനുബന്ധ വാര്‍ത്തകള്‍
- തെരുവുനായ ആക്രമണത്തില്‍ ഹരിപ്പാട് അഞ്ചുവയസുകാരന് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് കടിയേറ്റു
- ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എട്ടുമാസം ഗര്‍ഭിണിയായ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച അതിഥിത്തൊഴിലാളി അറസ്റ്റില്‍
- ആലപ്പുഴയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു
- ഹരിപ്പാട് കെഎസ്ആര്‍ടിസി ബസ് കാറില്‍ തട്ടിയതിനെത്തുടര്‍ന്ന് ബസ് ഡ്രൈവറെ മര്‍ദ്ദിച്ചു
- ആലപ്പുഴയില്‍ മുക്കുപണ്ടം പകരം വച്ച് അമ്മൂമ്മയുടെ സ്വര്‍ണ്ണമാല മോഷ്ടിച്ച ചെറുമകന് അറസ്റ്റില്‍
പാർട്ട് ടൈം സ്വീപ്പർ കോടതി സമുച്ചയത്തിൽ തൂങ്ങിമരിച്ചു
ആലപ്പുഴ: പാർട്ട് ടൈം സ്വീപ്പർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി സമുച്ചയത്തിൽ തൂങ്ങിമരിച്ചു. മണ്ണഞ്ചേരി ഇടവഴിക്കൽ ജയപ്രകാശ് എന്ന അമ്പത്തേഴുകാരനാണ് തൂങ്ങിമരിച്ചത്.
ഫയലുകൾ സൂക്ഷിക്കുന്ന മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ എത്തിയ കോടതിയിൽ എത്തിയ ജീവനക്കാർ ജയപ്രകാശിന്റെ ഫോൺ, താക്കോൽ എന്നിവ ഏറെനേരമായി ഓഫീസ് മുറിയിൽ ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് അടച്ചിട്ട മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യ ചെയ്യാനുള്ള പ്ലാസ്റ്റിക് കയറുമായാണ് വീട്ടിൽ നിന്ന് ജയപ്രകാശ് എത്തിയതെന്നാണ് നിഗമനം. ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന ഇദ്ദേഹം മുമ്പും പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നാണ് ബന്ധുക്കൾ അറിയിച്ചത്. ഭാര്യ അജിത.
ഫയലുകൾ സൂക്ഷിക്കുന്ന മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ എത്തിയ കോടതിയിൽ എത്തിയ ജീവനക്കാർ ജയപ്രകാശിന്റെ ഫോൺ, താക്കോൽ എന്നിവ ഏറെനേരമായി ഓഫീസ് മുറിയിൽ ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് അടച്ചിട്ട മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യ ചെയ്യാനുള്ള പ്ലാസ്റ്റിക് കയറുമായാണ് വീട്ടിൽ നിന്ന് ജയപ്രകാശ് എത്തിയതെന്നാണ് നിഗമനം. ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന ഇദ്ദേഹം മുമ്പും പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നാണ് ബന്ധുക്കൾ അറിയിച്ചത്. ഭാര്യ അജിത.
അടുത്ത ലേഖനം