അനുബന്ധ വാര്‍ത്തകള്‍
- ശ്രീനിവാസനെ കൊലപ്പെടുത്തിയ നാലുപ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു
- പാലക്കാട് കൊലപാതക പരമ്പര: സമാധാനയോഗം ബിജെപി ബഹിഷ്കരിച്ചു
- രാഷ്ട്രീയ കൊലപാതകങ്ങള്‍: സമാധാനത്തിനായി പാലക്കാട് ഇന്ന് സര്‍വകക്ഷിയോഗം ചേരും
- തലയ്ക്കടിയേറ്റ് ഭാര്യ മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
- ശ്രീനിവാസന്റെ വധം: പോപ്പുലര്‍ ഫ്രണ്ട് സുബൈറിന്റെ കൊലപാതകത്തിന് പിന്നിലെ വൈരമാണ് കാരണമെന്ന് എഫ്ഐആര്‍
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 64 കാരൻ തൂങ്ങിമരിച്ചു
കൊട്ടാരക്കര: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭാര്യാ സഹോദരിയുടെ കൈയും വെട്ടിമാറ്റിയ ശേഷം 64 കാരൻ തൂങ്ങിമരിച്ചു. പുല്ലാമല കല്ലുവിള താഴത്തിൽ രമാവതി എന്ന 55 കാരിയാണു ഭർത്താവ് രാജന്റെ വെട്ടേറ്റു മരിച്ചത്.
ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഇടയ്ക്ക് തടസം പിടിക്കാൻ ചെന്ന ഭാര്യാ സഹോദരി രതിയുടെ കൈയും രാജൻ വെട്ടി മാറ്റി. ദിവസങ്ങൾക്കു മുമ്പാണ് ഭാര്യ രമാവതിയുടെ മാതാവ് മരിച്ചത്. സംസ്കാര ചടങ്ങുകൾക്കായി ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു.
അതെ സമയം രാജനും രാമാവതിയും തമ്മിലുണ്ടായിരുന്ന കുടുംബ പ്രശ്നങ്ങളെ തുടർന്ന് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് രാജനെ വീട്ടിൽ കയറരുതെന്നു വിലക്കിയിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം രാമാവതിയും രതിയും വരുന്ന വഴിയിൽ ഒളിച്ചിരുന്നാണ് രാജൻ ആക്രമിച്ചത്. ആക്രമണത്തിന് ശേഷമാണ് രാജൻ തൂങ്ങിമരിച്ചത്.
ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഇടയ്ക്ക് തടസം പിടിക്കാൻ ചെന്ന ഭാര്യാ സഹോദരി രതിയുടെ കൈയും രാജൻ വെട്ടി മാറ്റി. ദിവസങ്ങൾക്കു മുമ്പാണ് ഭാര്യ രമാവതിയുടെ മാതാവ് മരിച്ചത്. സംസ്കാര ചടങ്ങുകൾക്കായി ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു.
അതെ സമയം രാജനും രാമാവതിയും തമ്മിലുണ്ടായിരുന്ന കുടുംബ പ്രശ്നങ്ങളെ തുടർന്ന് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് രാജനെ വീട്ടിൽ കയറരുതെന്നു വിലക്കിയിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം രാമാവതിയും രതിയും വരുന്ന വഴിയിൽ ഒളിച്ചിരുന്നാണ് രാജൻ ആക്രമിച്ചത്. ആക്രമണത്തിന് ശേഷമാണ് രാജൻ തൂങ്ങിമരിച്ചത്.