അനുബന്ധ വാര്‍ത്തകള്‍
- കൈവശമുള്ളത് 52,000 രൂപയും നാല് സ്വർണമോതിരങ്ങളും, സ്വന്തമായി വീടോ വാഹനമോ ഇല്ല, മോദിക്ക് 3.02 കോടിയുടെ ആസ്തി
- പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്സഭാ മണ്ഡലത്തില്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു
- കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തില്‍ നിന്നും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് 2014ല്‍, ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള പ്രവര്‍ത്തനം തുടരുമെന്ന് കങ്കണ
- പാകിസ്ഥാനെ രണ്ടാക്കിമാറ്റിയത് എന്റെ മുത്തശ്ശി, നിശ്ചയദാര്‍ഡ്യവും ധൈര്യവുമെന്താണെന്ന് മോദി ഇന്ദിരയില്‍ നിന്നും പഠിക്കണമെന്ന് പ്രിയങ്കാ ഗാന്ധി
- Arvind Kejriwal vs Modi: 75 കഴിഞ്ഞാല്‍ പിന്നെ മോദിയല്ലല്ലോ പ്രധാനമന്ത്രി, മോദിയെ മുന്നില്‍ നിര്‍ത്തുന്ന ബിജെപിയെ കുരുക്കി കേജ്രിവാളിന്റെ പ്രചാരണം
കൂടുതല്‍ കുട്ടികള്‍ ഉള്ളവരെ കുറിച്ച് പറയുമ്പോഴെല്ലാം അത് മുസ്ലീമുകളെ കുറിച്ചാണെന്ന് എന്തിനാണ് വളച്ചൊടിക്കുന്നത്: പ്രധാനമന്ത്രി നരേന്ദ്ര മോദി
കൂടുതല്‍ കുട്ടികള്‍ ഉള്ളവരെ കുറിച്ച് പറയുമ്പോഴെല്ലാം അത് മുസ്ലീമുകളെ കുറിച്ചാണെന്ന് എന്തിനാണ് വളച്ചൊടിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഹിന്ദു- മുസ്ലീം ഭിന്നതയുണ്ടാക്കുന്നുവെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. ാഷ്ട്രീയത്തില് ഹിന്ദു- മുസ്ലീം വിഷയത്തെ കുറിച്ച് ഞാന്‍ എന്നാണോ സംസാരിച്ച് തുടങ്ങുന്നത് അന്ന് പൊതുജീവിതം നയിക്കാനുള്ള എന്റെ യോഗ്യത നഷ്ടപ്പെടും. ഹിന്ദു - മുസ്ലീം വിഭജനം ഞാന്‍ ഒരിക്കലും ചെയ്യില്ലെന്നും മോദി പറഞ്ഞു.
ഒരാള്‍ക്ക് പരിപാലിക്കാന്‍ കഴിയുന്ന കുട്ടികളുണ്ടാകണമെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും ഒരിക്കലും പേരെടുത്ത് ഹിന്ദു എന്നോ മുസ്ലീമെന്നോ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.