അനുബന്ധ വാര്‍ത്തകള്‍
- ബെവ്കോയുടെ മദ്യവിൽപ്പനശാലകളുടെ പ്രവർത്തന സമയത്തിൽ മാറ്റം
- കോവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുബാംഗങ്ങള്‍ക്ക് ജോലി നല്‍കാനൊരുങ്ങി റെയില്‍വേ
- എല്ലാവരും കോടീശ്വരന്മാരല്ല, കോവിഡിന് ശേഷമുള്ള സൗജന്യ ചികിത്സ നിര്‍ദ്ദേശിച്ച് ഹൈക്കോടതി
- സംസ്ഥാനത്ത് ഇന്ന് 12,288 പേർക്ക് കൊവിഡ്, 141 മരണം
- ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ കുട ഉപയോഗിക്കുന്നതിന് കര്‍ശന വിലക്ക്
ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ കുടിപ്പക: കോട്ടയത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കാല്‍പ്പാദം വഴിയില്‍ ഉപേക്ഷിച്ചു
ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ കുടിപ്പക: കോട്ടയത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കാല്‍പ്പാദം വഴിയില്‍ ഉപേക്ഷിച്ചു. മുണ്ടത്താനം വടക്കേറാട്ട് ചെളിക്കുഴി വാണിയപ്പുരയ്ക്കല്‍ മനേഷ് തമ്പാന് (32)ആണ് മരിച്ചത്. പ്രതികളായ കടയനിക്കാട് സ്വദേശി ജയേഷ്, കുമരകം സ്വദേശി സച്ചു ചന്ദ്രന് എന്നിവര്‍ മണിമല പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു സംഭവം. ഗുണ്ടസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിനുപിന്നിലെന്ന് പൊലീസ് അറിയിച്ചു. നേരത്തേയും ഇരുവരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുള്ളതായി പൊലീസ് പറഞ്ഞു.