അനുബന്ധ വാര്‍ത്തകള്‍
- 20 ലക്ഷം പേർക്ക് 5 വർഷം കൊണ്ട് ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി ജോലി
- ക്ഷേമപെൻഷനുകൾ 1600 രൂപയാക്കി ഉയർത്തി, ഏപ്രിൽ മുതൽ പ്രാബല്യത്തിൽ
- പ്രതീക്ഷകളുമായി ആറാം ബജറ്റിന് തുടക്കം, അവതരണം ആരംഭിച്ചു
- കുറച്ചൊക്കെ മയത്തിൽ തള്ളിക്കൂടെ: മുഖ്യമന്ത്രിയുടെ മറുപടിയ്ക്കെതിരെ പ്രതിപക്ഷ നേതാവ്
- പിടി തോമസിന് പിണറായി വിജയനെ മനസിലായിട്ടില്ല: സഭ പൂരപ്പാട്ട് നടത്താനുള്ള സ്ഥലമാണോ: ക്ഷുഭിതനായി മുഖ്യമന്ത്രി
കാർഷിക മേഖലയ്‌ക്ക് സർക്കാരിന്റെ താങ്ങ്, റബറിന്റെ തറവില 170, നെല്ലിന്റെയും നാളികേരത്തിന്റെയും സംഭരണ വില ഉയർത്തി
പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റിൽ കാർഷിക മേഖലയ്ക്ക് ഊന്നൽ. റബറിന്റെ തറവില 170 രൂപയാക്കാൻ ബജറ്റിൽ തീരുമാനം. അതേസമയം നെല്ലിന്റെയും നാളികേരത്തിന്റെയും സംഭരണവിലു ഉയർത്തി. നെല്ലിന്റെ സംഭരണവില 28 രൂപയും നാളികേരത്തിന്റേത് 32 ആയുമാണ് ഉയർത്തിയത്.
അതേസമയം വരുന്ന സാമ്പത്തികവർഷം 8 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ ക്ഷേമപെൻഷനുകളും 1600 രൂപയാക്കി ഉയർത്തി. ഏപ്രിൽ മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.