അനുബന്ധ വാര്‍ത്തകള്‍
- ഒരു നയാപൈസ കുറക്കില്ല; ഇന്ധന വില കുറക്കുന്നതിൽ നിലപാട് വ്യക്തമാക്കി ജെയ്റ്റ്ലി
- ആരോഗ്യ നില മോഷമായതിനെ തുടർന്ന് ഡൽഹി ഉപമുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി
- നടി അക്രമിക്കപ്പെട്ട കേസിലെ അനുബന്ധ ഹർജികളിൽ വിധി പറയുന്നത് 27ലേക്ക് മാറ്റി
- കാസർഗോഡ് മൂന്നാംക്ലാസ് വിദ്യാർത്ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ആർ എസ് എസ് പ്രവർത്തകന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും
- ഉത്തർപ്രദേശിൽ പാർക്കിൽ നടക്കാൻ പോകുന്നവർ ദേശീയ ഗാനം പാടണം
കട്ടിപ്പാറയിൽ അവസാന മൃതദേഹവും കണ്ടെത്തി; മരണം 14 ആയി
കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറയിൽ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. അബ്ദുറഹ്‌മാന്റെ ഭാര്യ നഫീസയുടെ മൃതദേഹമാണ് ഇന്ന് തിരച്ചിലിൽ കണ്ടെത്തിയത്. ഇതോടെ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ഉരുൾപൊട്ടലിൽ മരണ സംഖ്യ 14 ആയി.
ദുരന്ത നിവാണ സേനയും നാട്ടുകാരും ഫയർഫോഴ്സും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ഇതിനിടെ എം എൽ എ കാരാട്ട് റസാഖിന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിൽ ഉന്തും തള്ളുമുണ്ടായി. രക്ഷാ പ്രവർത്തനങ്ങളിൽ മുഖ്യ പങ്ക് വഹിച്ച തങ്ങൾക്കും സംസാരിക്കാൻ അവസരം നൽകണം എന്നാവശ്യപ്പെട്ടാണ് ഒരു സംഘം നാട്ടുകാർ പ്രതിശേധിച്ചത്.
അടുത്ത ലേഖനം