അനുബന്ധ വാര്‍ത്തകള്‍
- ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും; പൊലീസ് നിലപാട് അറിയിക്കും
- ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കേസിലെ അനുബന്ധ കേസുകൾ ക്രൈംബ്രാഞ്ചിന് വിട്ടു
- ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീയ്ക്കെതിരെ വധഭീഷണി; വൈദികന്റെ സഹോദരനെതിരെ കേസെടുത്തു
- ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘം ജലന്ധറിലേക്ക്
- ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി
ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയിൽ വിധി ബുധനാഴ്ച
ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയിൽ വിധി ബുധനാഴ്ച
കന്യാസ്സ്ത്രീയുടെ പരാതിയെത്തുടർന്ന് അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റിവച്ചു.
ഒക്ടോബർ മൂന്ന് ബുധനാഴ്ചയിലേക്കാണ് ഹൈക്കോടതി വിധി പറയുന്നത് മാറ്റിവെച്ചത്. ബിഷപ്പിന് ജാമ്യം അനുവദിക്കരുതെന്ന നിലപാടാണ് പ്രോസിക്യൂഷന് സ്വീകരിച്ചത്.
ഇപ്പോള്‍ ജാമ്യാപേക്ഷ പരിഗണിച്ചാല്‍ നേരത്തെയായി പോകുമെന്ന് കോടതി പരാമര്‍ശിച്ചു. അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലാണെന്നും, ഇപ്പോള്‍ ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കുമെന്നും കേസില്‍ ഇനിയും രണ്ട് സാക്ഷികളുടെ രഹസ്യമൊഴി കൂടി രേഖപ്പെടുത്താനുണ്ടെന്നും അതുകൊണ്ട് ഇപ്പോള്‍ ജാമ്യം അനുവദിക്കരുതെന്നും പൊലീസ് കോടതിയില്‍ വാദിച്ചു.