അനുബന്ധ വാര്‍ത്തകള്‍
- 2032 ഒളിമ്പിക്സിന് ബ്രിസ്ബെയ്ൻ വേദിയാകും: വേദിയാകുന്ന മൂന്നാമത് ഓസ്ട്രേലിയൻ നഗരം
- ഒരു തരത്തിലും പേടിക്കേണ്ട, പൊളിഞ്ഞുവീഴില്ല: ആന്റി സെക്സ് കട്ടിൽ വിവാദത്തെ പൊളിച്ച് ജിംനാസ്റ്റ്
- മൂന്ന് കായികതാരങ്ങൾക്ക് കൂടി കൊവിഡ്, ഒളിമ്പിക്സിൽ ആശങ്ക കനക്കുന്നു
- ഈ കിടക്കയില്‍ 'സെക്സ്' പറ്റില്ല, രണ്ടാമത്തെ ആള് കയറി കിടന്നാല്‍ ഒടിഞ്ഞുവീഴും; ഒളിംപിക് താരങ്ങള്‍ക്ക് പ്രത്യേക കിടക്ക
- മാസ്ക് എപ്പോഴും ധരിക്കണം, ഗ്രൂപ്പ് ഫോട്ടോ പാടില്ല, ഒളിമ്പിക്സിൽ കായിക താരങ്ങൾക്കുള്ള നിർദേശങ്ങൾ ഇങ്ങനെ
നാളെമുതല്‍ എല്ലാ കണ്ണുകളും ടോക്യോയിലേക്ക് ചുരുങ്ങും: ഒളിംപിക്സിന് തിരതെളിയുന്നു
നാളെ ടോക്യോയില്‍ ഒളിംപിക്സിന് തിരിതെളിയും. ഇന്ത്യന്‍ സമയം വൈകുന്നേരം നാലരയ്ക്കാണ് ഉദ്ഘാടന പരിപാടികള്‍ നടക്കുന്നത്. കൊവിഡ് സാഹചര്യമായതിനാല്‍ ലളിതമായ ചടങ്ങുകള്‍ മാത്രമായിരിക്കും നടക്കുക. ഇപ്രാവശ്യം കാണികള്‍ക്ക് പ്രവേശനം ഇല്ല. 11090 അത്ലറ്റുകളാണ് പങ്കെടുക്കുന്നത്.
ഇത്തവണത്തെ ഒളിംപിക്സിലെ സ്ത്രീ സാനിധ്യം 49 ശതമാനമാണ്. കഴിഞ്ഞ തവണ റിയോ ഒളിംപിക്സില്‍ ഇത് 45 ശതമാനമായിരുന്നു.
അടുത്ത ലേഖനം