അനുബന്ധ വാര്ത്തകള്
- ലൈംഗികാസക്തി വർധിക്കുന്നതിനുള്ള മരുന്നുകൾ ഭക്ഷണത്തിൽ കലർത്തി നൽകി, മലയാളി യുവതിയെ ചതിച്ച് പീഡനത്തിന് ഇരയാക്കാൻ ശ്രമം
- ആറുപേർ ചേർന്ന് രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയ ശേഷം ജനനേന്ദ്രിയത്തിന് തീയിട്ടു, ക്രൂരത മോഷണത്തിന് വേണ്ടി
- സിംപിളായ ഇക്കര്യങ്ങൾ ചെയ്താൽ അനാവശ്യമായ പണ ചിലവുകൾ ഒഴിവാക്കാം !
- എൻ ഡി എക്കെതിരെ പ്രതിപക്ഷ ഐക്യത്തെ ഭരണത്തിലെത്തിക്കാൻ കോൺഗ്രസിനാകുമോ ? ഇനിയുള്ള മണിക്കൂറുക:ൾ കോൺഗ്രസിന് നിർണായകം
- ക്വിഡ് അടിസ്ഥാനപ്പെടുത്തിയുള്ള റെനോയുടെ യൂട്ടിലിറ്റി വാഹനം ട്രൈബർ ഉടൻ വിപണിയിലെത്തും, വില 5.30 ലക്ഷം മുതൽ
ഫോണിനെ ചൊല്ലി തർക്കം ആൺസുഹൃത്ത് 23കാരിയെ അഞ്ചാം നിലയിൽനിന്നും താഴേക്കെറിഞ്ഞു കൊലപ്പെടുത്തി
കാർ പാർകിംഗ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നും 23കാരിയായ സുഹൃത്തിനെ താഴേക്കെറിഞ്ഞു കൊലപ്പെടുത്തി എന്ന് 28കരന്റെ കുറ്റസമ്മതം. സിംഗപൂരിൽ ഹൈക്കോടതിയിലാണ് സയ്യിഡ് മഫി ഹസൻ എന്ന യുവാവ് കുറ്റസമ്മദം നടത്തിയത്. 2015 ഓഗസ്റ്റ് 31നായിരുന്നു സംഭവം നടന്നത്.
23കാരിയായ അതിക ഡോൽകിഫി തന്റെ കയ്യി ഉണ്ടായിരുന്ന ഒരു ഐ ഫോൺ ഉപയോഗിക്കാൻ കൊടുത്തിരുന്നു. ജോലിയില്ലാത്ത\തിനാൽ ഫോൺ വാങ്ങാനാകുന്നില്ല എന്ന് യുവാവ് പറഞ്ഞതോടെയാണ് യുവതി തന്റെ കയ്യിലുണ്ടായിരുന്ന ഫോൺ നൽകിയത്. ഈ ഫോൺ പിന്നീട് കേടാവുകയും 125 ഡോളർ നൽകി ഹസൻ ഇത് നന്നക്കുകയും ചെയ്തിരുന്നു.
എന്നാൽ ഫോൺ നന്നാക്കാൻ 300 ഡോളർ ചിലവായി എന്ന് പറഞ്ഞ് ഈ പണം വാങ്ങുന്നതിനായി ഹസൻ പല തവണ യുവതിയുടെ വീട്ടിലും ജോലി സ്ഥലത്തും പോയിരുന്നു, പണം ആവശ്യപ്പെട്ടതോടെ യുവതിയുടെ സഹോദരൻ പണത്തിന് പകരമായി ഫോൺ ഹസനോട് എടുക്കാൻ പറഞ്ഞിരുന്നു. തന്റെ സഹോദരിയുമായി ഇനി ബന്ധപ്പെടരുത് എന്നും സഹോദരൻ മുന്നറീയിപ്പ് നൽകിയിരുന്നു.
എന്നാൽ 2015 ആഗസ്റ്റ് 31ന് യുവതിയെ കാണാൻ തന്നെ ഇയാൾ തീരുമാനിച്ചു തുടർന്ന് പയോ ലറോങിലെ കാർപാർക്കിംഗ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ ഇരുവരുമെത്തി ഇരിവിടെ വച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി ഇതിനിടെ യുവതിയെ ഹസൻ അഞ്ചാം നിലയിൽനിന്നും താഴേക്ക് എറിയുകയായിരുന്നു.
മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് കെട്ടിടത്തിന്റെ ബേസ്മെന്റിനിന്നുമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പ്രതി കുടുങ്ങിയത്,. യുവതിയുടെ ഹാൻഡ് ബാദും മൊബൈഫോണും പ്രദേശത്തെ ഓടയിൽ പ്രതി ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
അടുത്ത ലേഖനം