അനുബന്ധ വാര്‍ത്തകള്‍
- ഡ്രൈവറുടെ സേവനം ആവശ്യമില്ലാത്ത ഇന്ത്യയിലെ ആദ്യ ട്രെയിന്‍ സര്‍വീസ്, ഡല്‍ഹി മെട്രോയിലെ മജന്ത ലൈനില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
- പാലക്കാട്ട് വന്‍ കുഴല്‍പ്പണ വേട്ട
- തേനീച്ച, കടന്നല് എന്നിവയുടെ കുത്തേറ്റു മരിച്ചാല്‍ രണ്ട് ലക്ഷം രൂപാ നഷ്ടപരിഹാരം
- യാത്രക്കാരന്റെ നമ്പർ ഉപയോഗിച്ച് തന്നെ ഇനി ടിക്കറ്റ് ബുക്ക് ചെയ്യണം; നിർദേശവുമായി ഇന്ത്യൻ റെയിൽവേ
- മുഴുവന്‍ റെയില്‍വേ സ്റ്റേഷനുകളിലും ചായ മണ്കപ്പിലാക്കുമെന്ന് റെയില്‍വേ മന്ത്രി
ട്രെയിന്‍ യാത്രയ്ക്കിടെ യാത്രക്കാരന് മഴ നനയേണ്ടിവന്നതിനു നഷ്ടപരിഹാരം
തൃശൂര്‍: ട്രെയിന്‍ യാത്രയ്ക്കിടെ മഴ നനയേണ്ടിവന്ന യാത്രക്കാരന് എണ്ണായിരം രൂപ നഷ്ടപരിഹാരം നല്കാന് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവായി. പറപ്പൂര് തോളൂര്‍ സ്വദേശി പുത്തൂര്‍ വീട്ടില്‍ സെബാസ്റ്റ്യനാണ് റയില്വേ് നഷ്ടപരിഹാരം നല്‍കിയത്.
തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ ജോലി ചെയ്യവേ തിരുവനന്തപുരത്തേക്ക് ഔദ്യോഗിക ആവശ്യത്തിനുള്ള യാത്രയ്ക്കിടെ ജനശതാബ്ദി എക്പ്രസില്‍ യാത്ര ചെയ്യവേ വിന്‍ഡോ ഷട്ടര്‍ അടയാത്തതിനാലാണ് അദ്ദേഹത്തിന് മഴ നനയേണ്ടിവന്നത്. സംഭവം നടന്ന് ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നഷ്ടപരിഹാരം ലഭിച്ചത്.