അനുബന്ധ വാര്‍ത്തകള്‍
- സഹായം എത്രയെന്ന് യുഎഇ അറിയിച്ചിരുന്നില്ല, 700 കോടിയുടെ കണക്ക് എവിടെനിന്ന് വന്നുവെന്ന് കേന്ദ്രം അന്വേഷിക്കുന്നു
- സന്ദേശങ്ങളുടെ ഉത്ഭവ കേന്ദ്രം കണ്ടെത്താന്‍ അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം തള്ളി വാട്ട്സ്ആപ്പ്
- മുല്ലപ്പെരിയാർ ജലനിരപ്പ് ഓഗസ്റ്റ് 31 വരെ 139 അടിയായി നിലനിർത്തണം; സുപ്രീം കോടതി
- പ്രളയക്കെടുതി: കേരളത്തിന് 600 കോടിക്ക് അർഹതയുണ്ട്, ആദ്യ കേന്ദ്ര സംഘം റിപ്പോർട്ട് നൽകി
- കേരളത്തിന് കൂടുതൽ സഹായങ്ങൾ നൽകാൻ തയ്യാറെന്ന് കേന്ദ്രം; ഇതിനായി കേന്ദ്ര മന്ത്രിതല സമിതി വീണ്ടും സന്ദർശനം നടത്തും
നാശനഷ്ടം കണക്കാക്കുന്നതിന് മുമ്പ് വിദേശ സഹായം നിഷേധിച്ചത് നിയമവിരുദ്ധം: കേന്ദ്ര നിലപാടിനെതിരെ ബിനോയ് വിശ്വം സുപ്രീം കോടതിയില്‍
നാശനഷ്ടം കണക്കാക്കുന്നതിന് മുമ്പ് വിദേശ സഹായം നിഷേധിച്ചത് നിയമവിരുദ്ധം: കേന്ദ്ര നിലപാടിനെതിരെ ബിനോയ് വിശ്വം സുപ്രീം കോടതിയില്‍
കേരളത്തിന് വാഗ്ദാനം ചെയ്ത വിദേശ ധനസഹായം നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സി പി ഐ നേതാവ് ബിനോയ് വിശ്വം സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. നാശനഷ്ടം കണക്കാക്കുന്നതിനു മുമ്പ് സഹായം നിഷേധിച്ചത് നിയമവിരുദ്ധമാണെന്ന് രാജ്യസഭാ എം പി കൂടിയായ ബിനോയ് വിശ്വം ഹര്‍ജിയില്‍ ആരോപിച്ചു.
പ്രളയത്തെത്തുടര്‍ന്ന് കേരളത്തിനുണ്ടായ മൊത്തം നാശനഷ്ടം കണക്കാക്കിയതിന് ശേഷം മാത്രമേ ധനസഹായം വേണോ വേണ്ടയോ എന്ന് എന്ന കാര്യത്തില്‍ തീരുമാനമെടുക്കാവൂ. നിലവില്‍ നാശനഷ്ടത്തെക്കുറിച്ചുള്ള ശരിയായ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല.
ഒരു ദുരന്തമുണ്ടയാല് അതിലെ നാശനഷ്ടങ്ങളുടെ കണക്ക് കൃത്യമായി തിട്ടപ്പെടുത്തേണ്ടതുണ്ടെന്ന് 2005ലെ ദേശീയ ദുരന്ത നിവാരണ നിയമത്തില്‍ പറയുന്നുണ്ട്. അത് ഇതുവരെ ഉണ്ടാകാത്ത സാഹചര്യത്തില്‍ വിദേശ സഹായംക് വേണ്ടെന്ന് വെച്ചത് നിയമവിരുദ്ധമാണെന്നും ബിനോയ് വിശ്വം ഹര്‍ജിയില്‍ പറയുന്നു.
പ്രളയത്തെത്തുടര്‍ന്ന് കേരളത്തിനുണ്ടായ മൊത്തം നാശനഷ്ടം കണക്കാക്കിയതിന് ശേഷം മാത്രമേ ധനസഹായം വേണോ വേണ്ടയോ എന്ന് എന്ന കാര്യത്തില്‍ തീരുമാനമെടുക്കാവൂ. നിലവില്‍ നാശനഷ്ടത്തെക്കുറിച്ചുള്ള ശരിയായ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല.
ഒരു ദുരന്തമുണ്ടയാല് അതിലെ നാശനഷ്ടങ്ങളുടെ കണക്ക് കൃത്യമായി തിട്ടപ്പെടുത്തേണ്ടതുണ്ടെന്ന് 2005ലെ ദേശീയ ദുരന്ത നിവാരണ നിയമത്തില്‍ പറയുന്നുണ്ട്. അത് ഇതുവരെ ഉണ്ടാകാത്ത സാഹചര്യത്തില്‍ വിദേശ സഹായംക് വേണ്ടെന്ന് വെച്ചത് നിയമവിരുദ്ധമാണെന്നും ബിനോയ് വിശ്വം ഹര്‍ജിയില്‍ പറയുന്നു.