അനുബന്ധ വാര്‍ത്തകള്‍
- പന്തിനേക്കാള്‍ കൊള്ളാം; എന്നിട്ടും സഞ്ജുവിനെ മൈന്‍ഡ് ചെയ്യാതെ സെലക്ടര്‍മാര്‍
- ഏകദിനത്തില്‍ ഓപ്പണറായി കെ.എല്‍.രാഹുല്‍ ഉണ്ടാകില്ല; പ്ലാന്‍ ബി തയ്യാറാക്കി ഇന്ത്യ
- പ്രതിഭകൾ കൊണ്ട് സമ്പന്നരും, ട്രോഫികൾ കൊണ്ട് ദരിദ്രരും, ലോകകപ്പടക്കം ഈ വർഷം ഇന്ത്യയ്ക്ക് പറയാനുള്ളത് നഷ്ടത്തിൻ്റെ കണക്കുകൾ മാത്രം
- "ശ്രീലങ്ക,ഓസീസ്,ന്യൂസിലൻഡ്" ജനുവരി മുതൽ മാർച്ച് വരെ ഇന്ത്യയ്ക്ക് തുടർച്ചയായി മത്സരങ്ങൾ, ഷെഡ്യൂൾ ഇങ്ങനെ
- 69 റൺസിന് 6 വിക്കറ്റെന്ന നിലയിൽ നിന്ന് ബംഗ്ലാദേശ് 271ലെത്തി, ക്രെഡിറ്റ് കെ എൽ രാഹുലിൻ്റെ ക്യാപ്റ്റൻസിക്കെന്ന് വിമർശനം
രാഹുല്‍ ദ്രാവിഡിന്റെ പരിശീലക സ്ഥാനം തെറിക്കും
രാഹുല്‍ ദ്രാവിഡിന്റെ പരിശീലക സ്ഥാനം തുലാസില്‍. പരിമിത ഓവര്‍ ഫോര്‍മാറ്റുകളിലെ പരിശീലക സ്ഥാനത്തു നിന്ന് ദ്രാവിഡിനെ നീക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ട്വന്റി 20 ലോകകപ്പിലെ പരാജയം, ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ തോല്‍വി എന്നിവയാണ് ദ്രാവിഡിന് തിരിച്ചടിയായത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ മാത്രം ദ്രാവിഡിനെ പരിശീലകനായി തുടരാന്‍ ബിസിസിഐ അനുവദിച്ചേക്കും. ഉടന്‍ ചേരുന്ന ബിസിസിഐ ഉന്നതതല യോഗത്തില്‍ ദ്രാവിഡിന്റെ ഭാവിയെ കുറിച്ച് ചര്‍ച്ചയാകും. ആശിഷ് നെഹ്റ, ഗൗതം ഗംഭീര്‍ എന്നിവരില്‍ ആരെയെങ്കിലും പരിമിത ഓവര്‍ ഫോര്‍മാറ്റില്‍ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സാധ്യത.