അനുബന്ധ വാര്‍ത്തകള്‍
- 5 സംസ്ഥാന അവാര്‍ഡുകള്‍, പുരസ്കാര നേട്ടത്തില്‍ മുന്നില്‍ 'സൂഫിയും സുജാതയും', സന്തോഷം പങ്കുവെച്ച് നിര്‍മ്മാതാക്കള്‍
- ബുധനാഴ്ച മുതൽ ശക്തമായ മഴ, കോളേജുകൾ തുറക്കുന്നത് ഒക്ടോബർ 25ലേക്ക് നീട്ടി
- അവസാന റൗണ്ടിൽ ഫഹദും ബിജു മേനോനുമായി മത്സരം, ഒടുവിൽ മികച്ച നടനായി ജയസൂര്യ
- ആദ്യത്തെ സംസ്ഥാന അവാര്‍ഡ്,പിന്നണി ഗായികയ്ക്കുളള പുരസ്കാരം നേടി നിത്യ മാമന്, അഭിമാനിക്കുന്നുവെന്ന് കൈലാസ് മേനോന്
- കെട്ടിപ്പിടിച്ച് മകന്, മുത്തമേകി സരിത; 'മികച്ച നടന്' ജയസൂര്യയുടെ വീട്ടില്‍ നിന്നുള്ള കാഴ്ച
കോളേജ് പയ്യന്, ഉഴപ്പ് എന്താന്ന് പോലും അറിയാത്ത കാലമായിരുവെന്ന് ജയസൂര്യ
പഴയ കോളേജ് ദിവസങ്ങളിലേക്ക് തിരിഞ്ഞു നടക്കുകയാണ് ജയസൂര്യ.ഉഴപ്പ് എന്താന്ന് പോലും അറിയാത്ത കാലം എന്നാണ് നടന് പറയുന്നത്.
മണി-തങ്കം ദമ്പതികളുടെ മകനായി ജനിച്ച ജയസൂര്യയുടെ സ്വപ്നമായിരുന്നു സിനിമ. 2001ല്‍ ദോസ്ത് ചിത്രത്തില്‍ ചെറിയ വേഷം ചെയ്തുകൊണ്ട് തുടങ്ങി.
അടുത്ത വര്‍ഷം തന്നെ വിനയന്റെ ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെ നായകനായി മലയാള സിനിമയില്‍ തന്റെ വരവ് അറിയിച്ചു.
2004-ല്‍ സരിതയെ വിവാഹംചെയ്തു. പ്രണയവിവാഹമായിരുന്നു.2006-ല്‍ മകന് അദ്വൈത് ജനിച്ചു.2011-ല്‍ മകള്‍ വേദ കൂടി കുടുംബത്തിലേക്ക് എത്തി.