അനുബന്ധ വാര്‍ത്തകള്‍
- വിവാഹിതയായി ബംഗ്ലാദേശിലെത്തിയ ഇന്ത്യൻ യുവതി പ്രസവിച്ചത് റെയിൽവേ സ്റ്റേഷനിലെ ടോയ്ലെറ്റിൽ
- പക്ഷിയിടിച്ചതിനെ തുടർന്ന് ചെന്നൈയിൽ നിന്നും പറന്നുയർന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറങ്ങി
- വരാപ്പുഴ കേസിൽ ഇടപെട്ട സി പി എം നേതാവ് ആരാണെന്ന് ചെന്നിത്തല വെളിപ്പെടുത്തണം: കോടിയേരി
- കോപ്പി അടിച്ചതിന് പരീക്ഷാ ഹാളിൽ നിന്നും പുറത്താക്കി; വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചു
- ജെസ്ന അവസാനമായി സന്ദേശമയച്ചത് ആൺസുഹൃത്തിന്, ഒരു വർഷത്തിനിടെ ആയിരം തവണ വിളിച്ചു; സുഹൃത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്
94 ശതമാനം ജീവനക്കാരെയും ഒഴിവാക്കി റിലയൻസ് കമ്മ്യൂണിക്കേഷൻസ്
മുംബൈ: അനിൽ അമ്പാനിയുടെ റിലയൻസ് കമ്മൂണിക്കേഷൻസ് ജീവനക്കാരുടെ എണ്ണം കുത്തനെ കുറച്ചു. 94 ശതമാനം ജീവനക്കാരെയും കമ്പനി പിരിച്ചു വിട്ടിരിക്കുകയാണ്. 52,000 ജീവനക്കാരാണ് കമ്പനിയിൽ നേരത്തെ ഉണ്ടായിരുന്നത് ഇത് 3,400 ലേക്ക് വെട്ടിക്കുറച്ചു.
45,000 കോടി നഷ്ടത്തിലാണ് കമ്പനി ഇപ്പോൾ ഉള്ളത് അതിനാൽ റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ മൊബൈൽ സേവനങ്ങൾ ജനുവരിയിൽ അവസാനിപ്പിച്ചിരുന്നു. പല കമ്പനികൾക്കും ബിസിനസ് ടു ബിസിനസ് സേവനമാണ് നൽകുന്നതാണ് കമ്പനി ഇപ്പോൾ തുടരുന്നത്. ബി എസ് ഇ ഫയലിങ്ങിലാണ് റിലയൻസ് കമ്മ്യൂണിക്കേഷൻസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.