അനുബന്ധ വാര്‍ത്തകള്‍
- തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് കോപ്പർ യൂണിറ്റിന്റെ വിപുലീകരണത്തിന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ
- തൂത്തുക്കുടിയിലെ പൊലീസിന്റെ നരനായാട്ട് ആസൂത്രിതം; വാഹനങ്ങൾക്ക് മുകളിൽ കയറി തിരഞ്ഞുപിടിച്ച് വെടിയുതിർത്തു, പിന്നോട്ടില്ലെന്ന് സമരക്കാർ
- കർണാടകയിൽ കോൺഗ്രസ്, ജെഡിഎസ് സഖ്യത്തിന്റെ സത്യപ്രതിജ്ഞ ഇന്ന്; ചടങ്ങ് വൈകിട്ട് 4.30ന്
- പെട്രോൾ വില വർധനവിനെതിരെ സ്വന്തം സ്കൂട്ടറിന് തീയിട്ട് പ്രതിഷേധം
- തൂത്തുക്കുടിയിലെ പൊലീസ് നരനായാട്ട്: സര്‍ക്കാരിനെതിരെ രാഹുലും രജനീകാന്തും
ജമ്മുവിൽ പാകിസ്ഥാൻ സൈന്യത്തിന്റെ ഷെല്ലാക്രമണം; 4 പേർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കാശ്മീരിൽ പാകിസ്ഥാൻ സൈനികർ നടത്തിയ ഷെല്ലാക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു 30തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി മുഴുവനും പാകിസ്ഥാൻ സൈന്യം ആക്രമണം നടാത്തുകയായിരുന്നു.
ജമ്മു, കാഠ്വ, ശ്രീനഗർ എന്നീ ജില്ലകളിലാണ് വെടി നിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാന സന്യം അക്രമണം നടത്തിയത്. തുടരെ തുടരെയുള്ള ആക്ല്രമണങ്ങൾ ഭയന്ന് 40,000ത്തോളം ആളുകളാണ് സുരക്ഷിത താവളം തേടി പോയത്. പലരും ഇപ്പോൾ താമസിക്കുന്നത് പുനരധിവാസ കേന്ദ്രങ്ങളിലാണ്. മറ്റു ചിലർ ബന്ധുക്കളുടെ വീടുകളിൽ അഭയം പ്രാപിച്ചു.
ആക്രമണങ്ങൾക്ക് ഇന്ത്യൻ സൈന്യം തിരിച്ചടി നൽകുന്നതായാണ് അതിർത്തിയിൽ നിന്നുമുള്ള റിപ്പോർട്ടുകൾ.