അനുബന്ധ വാര്‍ത്തകള്‍
- ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ: നാലു ഭീകരരെ സുരക്ഷാസേന വധിച്ചു
- ജമ്മുകശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു
- കീവ് വളഞ്ഞ് റഷ്യ: യുക്രെയ്ൻ ആയുധം വെച്ച് കീഴടങ്ങിയാൽ ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ
- റഷ്യൻ സൈന്യം കീവിൽ, സ്ഥിരീകരിച്ച് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം
- റഷ്യയ്ക്ക് പുറത്ത് സൈന്യത്തെ ഉപയോഗിക്കാൻ റഷ്യൻ പാർലമെന്റിന്റെ അനുമതി, സേനാനീക്കത്തിന് ഒരുങ്ങുമോ പുടിൻ?
രണ്ടുവര്‍ഷത്തിനിടെ കശ്മീരില്‍ ഉണ്ടായത് 176 നുഴഞ്ഞുകയറ്റശ്രമങ്ങള്‍; വീരമൃത്യുവരിച്ചത് 104 സൈനികര്‍; 31 ഭീകരരെ വധിച്ചു
രണ്ടുവര്‍ഷത്തിനിടെ കശ്മീരില്‍ ഉണ്ടായത് 176 നുഴഞ്ഞുകയറ്റശ്രമങ്ങള്‍ ഉണ്ടായതായി കേന്ദ്രം വ്യാഴാഴ്ച പറഞ്ഞു. 2020ല്‍ നുഴഞ്ഞുകയറ്റ-ഭീകരാക്രമണങ്ങളിലായി രാജ്യത്തിന് നഷ്ടമായത് 62 സെക്യൂരിറ്റി ഉദ്യോഗസ്ഥരെയാണ്. അതേസമയം 106 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2021ല്‍ 42 സൈനികരുടെ ജീവനാണ് രാജ്യത്തിന് നഷ്ടപ്പെട്ടത്. അതേസമയം 117 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം രണ്ടുവര്‍ഷത്തിനിടെ സൈന്യം വധിച്ചത് 31ഭീകരരെയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി നിത്യാനന്ദ് റായി ആണ് ഇക്കാര്യം ലോക്സഭയില്‍ പറഞ്ഞത്.