അനുബന്ധ വാര്‍ത്തകള്‍
- ഹെലികോപ്റ്റര്‍ ദുരന്തം: മരണം 11ആയി; ബിപിന്‍ റാവത്തിന്റെ നില അതീവഗുരുതരം
- 'ജീവനോടെ രണ്ട് പേരെ കോരിയെടുത്തു, അവര്‍ക്ക് വസ്ത്രങ്ങള്‍ ഇല്ലായിരുന്നു'
- 2015ൽ നാഗാലാന്റിൽ ചീറ്റ ഹെലികോപ്റ്റർ അപകടം, അന്ന് ബിപിൻ റാവത്ത് ലഫ്റ്റണന്റ് ജനറൽ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
- തകര്‍ന്നുവീണ ഹെലികോപ്റ്റര്‍ ഈയടുത്ത് വാങ്ങിയത്, ആഭ്യന്തര അന്വേഷണം വേണം; ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍
- ഇടമലക്കുടിയില്‍ ഒരു വോട്ടു വ്യത്യാസത്തില്‍ ഇടത് സീറ്റ് ബിജെപി പിടിച്ചെടുത്തു
ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു
ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. അപകട കാരണം കണ്ടെത്തുന്നതിനാണ് അന്വേഷണം. സംഭവത്തില്‍ വ്യോമസേന മേധാവി അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ദില്ലിയില്‍ കേന്ദ്ര മന്ത്രിസഭ അടിയന്തിര യോഗം ചേരുകയാണ്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രധാനമന്ത്രിയോട് വിവരങ്ങള്‍ വിശദമാക്കി. വ്യോമസേനയുടെ എം ഐ17 V5 ഹെലികോപ്റ്ററാണ് തകര്‍ന്നത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.