അനുബന്ധ വാര്‍ത്തകള്‍
- 'ജീവനോടെ രണ്ട് പേരെ കോരിയെടുത്തു, അവര്‍ക്ക് വസ്ത്രങ്ങള്‍ ഇല്ലായിരുന്നു'
- 2015ൽ നാഗാലാന്റിൽ ചീറ്റ ഹെലികോപ്റ്റർ അപകടം, അന്ന് ബിപിൻ റാവത്ത് ലഫ്റ്റണന്റ് ജനറൽ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
- തകര്‍ന്നുവീണ ഹെലികോപ്റ്റര്‍ ഈയടുത്ത് വാങ്ങിയത്, ആഭ്യന്തര അന്വേഷണം വേണം; ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍
- ഇടമലക്കുടിയില്‍ ഒരു വോട്ടു വ്യത്യാസത്തില്‍ ഇടത് സീറ്റ് ബിജെപി പിടിച്ചെടുത്തു
- കുനൂർ ഹെലികോപ്റ്റർ അപകടം: പ്രതിരോധ മന്ത്രി ഉടൻ പാർലമെന്റിനെ സംബോധന ചെയ്യും
ഹെലികോപ്റ്റര്‍ ദുരന്തം: മരണം 11ആയി; ബിപിന്‍ റാവത്തിന്റെ നില അതീവഗുരുതരം
രാജ്യത്തെ ഞെട്ടിച്ച ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരണം 11 ആയി. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ നില അതീവ ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. 14 പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തിന്റെ നിലയും ഗുരുതരാവസ്ഥയിലാണ്. നിലവില്‍ ബിപിന്‍ റാവത്ത് വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയിലാണ്.