അനുബന്ധ വാര്‍ത്തകള്‍
- മുക്കുപണ്ടം പണയം വച്ച് ഏഴര ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ :സഹകരണ ബാങ്ക് ജീവനക്കാർക്കെതിരെ നടപടി
- മോദിയുടെ റോഡ് ഷോയിൽ സ്കൂൾ കുട്ടികൾ, ഹെഡ് മാസ്റ്റർക്കും അധ്യാപകർക്കുമെതിരെ നടപടി
- താലിബാൻ സ്ത്രീകളെ അടിച്ചമർത്തുന്നു, അഫ്ഗാനെതിരെ പരമ്പര കളിക്കില്ലെന്ന് ഓസ്ട്രേലിയ
- രോഹിത് ശർമ മുംബൈയിൽ പിന്നാലെ ട്വിറ്ററിൽ ഹാർദ്ദിക്കിന് ആന്തരാഞ്ജലി നേർന്ന് ആരാധകരുടെ പ്രതിഷേധം
- 200 കോടിയിലും നില്‍ക്കില്ല ! മഞ്ഞുമ്മല്‍ ബോയ്സ് ഇതുവരെ നേടിയ നേട്ടങ്ങള്‍
ആർ.എസ്.എസ്.പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകം : ഒളിവിലായിരുന്ന പ്രതി പിടിയിൽ
പാലക്കാട്: ആർ.എസ്.എസ്.പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതക കേസിൽ ഒളിവിലായിരുന്ന പ്രതി എൻ.ഐ.എ യുടെ പിടിയിലായി. മലപ്പുറം സ്വദേശി ഷഫീക്കിനെയാണ് എൻ.ഐ.എ കൊല്ലത്തു നിന്ന് പിടികൂടിയത്.
പോപ്പുലർ ഫ്രണ്ടിലെ ഹിറ്റ് സ്‌ക്വാഡ് അംഗമായിരുന്നു ഇയാൾ എന്നാണു എൻ.ഐ.എ പറയുന്നത്. കഴിഞ്ഞ വര്ഷം ഏപ്രിൽ പതിനാറിനാറിനു ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു ശ്രീനിവാസൻ എന്ന ആർ.എസ്.എസ് പ്രവർത്തകനെ മേലാമുറിയിലെ കടയിൽ കയറി പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയത്.
മൂന്നു ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ഇയാളെ വെട്ടിക്കൊന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിനുള്ള പ്രതികാരമാണ് ശ്രീനിവാസൻ വധം എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മേലാ മുറിയിലെ എസ്.കെ.എസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിൽ പ്രതികൾ എത്തിയ ശേഷം മൂന്നു പേരാണ് കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ വെട്ടിക്കൊന്നത്.
പോപ്പുലർ ഫ്രണ്ടിലെ ഹിറ്റ് സ്‌ക്വാഡ് അംഗമായിരുന്നു ഇയാൾ എന്നാണു എൻ.ഐ.എ പറയുന്നത്. കഴിഞ്ഞ വര്ഷം ഏപ്രിൽ പതിനാറിനാറിനു ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു ശ്രീനിവാസൻ എന്ന ആർ.എസ്.എസ് പ്രവർത്തകനെ മേലാമുറിയിലെ കടയിൽ കയറി പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയത്.
മൂന്നു ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ഇയാളെ വെട്ടിക്കൊന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിനുള്ള പ്രതികാരമാണ് ശ്രീനിവാസൻ വധം എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മേലാ മുറിയിലെ എസ്.കെ.എസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിൽ പ്രതികൾ എത്തിയ ശേഷം മൂന്നു പേരാണ് കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ വെട്ടിക്കൊന്നത്.