അനുബന്ധ വാര്‍ത്തകള്‍
- മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ കേന്ദ്രം മരവിപ്പിച്ചു: കേന്ദ്രനീക്കം അംഗീകരിക്കാനാവില്ലെന്ന് മമതാ ബാനർജി
- വിൽപ്പന സമ്മർദ്ദം: സെൻസെക്സിൽ 800 പോയന്റ് ചാഞ്ചാട്ടം, 17000 തകരാതെ നിഫ്റ്റി
- 16,17 തിയതികളിൽ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ തടസ്സപ്പെട്ടേക്കാം
- സഹകരണ സംഘങ്ങൾ ബാങ്കുകളല്ല, ലൈസൻസോ ആർബിഐ അംഗീകാരമോ ഇല്ലെന്ന് ധനമന്ത്രി
- സൂചികകൾ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു, പൊതുമേഖല ബാങ്ക് ഓഹരികളിൽ കുതിപ്പ്
പതിമൂന്നു വർഷത്തിനുള്ളിൽ പൊതുമേഖലാ ബാങ്കുകൾക്ക് കിട്ടാക്കടം 14 ലക്ഷം കോടി
തൃശൂർ: കഴിഞ്ഞ പതിമൂന്നു വർഷങ്ങൾക്കുള്ളിൽ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്കുള്ള കിട്ടാക്കടം 14.42 ലക്ഷം കോടി രൂപയായി എന്ന് റിപ്പോർട്ട്. അതെ സമയം പൊതുമേഖലാ ബാങ്കുകളുടെ ഇക്കാലയളവിലെ ലാഭം 15.97 ലക്ഷം കോടി രൂപയായി ചുരുങ്ങി.
2008 മുതൽ 2021 വരെയുള്ള കാലയളവിലെ കണക്കാണിത്. കോർപ്പറേറ്റുകൾക്ക് നൽകിയ കിട്ടാക്കടം എഴുതി തള്ളേണ്ടി വന്നതാണ് യഥാർത്ഥത്തിൽ ബാങ്കുകളുടെ ലാഭം കുറയാൻ കാരണം എന്നാണു പറയുന്നത്.
2008 മുതൽ 2021 വരെയുള്ള കാലയളവിലെ കണക്കാണിത്. കോർപ്പറേറ്റുകൾക്ക് നൽകിയ കിട്ടാക്കടം എഴുതി തള്ളേണ്ടി വന്നതാണ് യഥാർത്ഥത്തിൽ ബാങ്കുകളുടെ ലാഭം കുറയാൻ കാരണം എന്നാണു പറയുന്നത്.