അനുബന്ധ വാര്‍ത്തകള്‍
- യുഎഇയിലെ എണ്ണ പ്ലാന്റ് ടെഹ്റാന് ആക്രമിച്ചതോടെ ഇറാനിയന്‍ ഫാസ്റ്റ് ബോട്ടുകള്‍ക്ക് നേരെ യുഎസ് ആക്രമണം നടത്തി
- Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്
- ഇറാന്റെ ഐആര്‍ജിസിയെ 'ഭീകര സ്പോണ്സര്' ആയി പ്രഖ്യാപിച്ച് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണം: ഇന്ത്യയോട് ആവശ്യപ്പെട്ട് ഇസ്രായേല്‍
- US Airstrike in Hormuz : ഹോർമുസിൽ ഐആർജിസി ബോട്ടുകളും മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും തകർത്ത് യുഎസ്, ആക്രമണം സമാധാനക്കരാറിനായുള്ള ചർച്ചകൾക്കിടെ
- ഇസ്രായേലിനെ അംഗീകരിക്കണം, പാകിസ്ഥാന് മുകളില്‍ ട്രംപിന്റെ സമ്മര്‍ദ്ദം
ഇറാനില്‍ വീണ്ടും അമേരിക്കയുടെ ആക്രമണം; ഐആര്‍ജിസി ബോട്ടുകളും മിസൈല്‍ വിക്ഷേപണ കേന്ദ്രവും തകര്‍ത്തു
ഇറാനില്‍ വീണ്ടും അമേരിക്കയുടെ ആക്രമണം. ഐ ആര് ജി സി ബോട്ടുകളും മിസൈല്‍ വിക്ഷേപണ കേന്ദ്രവും തകര്‍ത്തു. വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്നതിനിടയാണ് ദക്ഷിണ ഇറാനില്‍ അമേരിക്ക ആക്രമണം നടത്തിയത്. ഹോര്‍മോസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ച ബോട്ടുകളാണ് ആക്രമിച്ചത്.
തങ്ങളുടെ സൈനികരെ സംരക്ഷിക്കാനാണ് ഈ നീക്കം എന്ന് അമേരിക്കയുടെ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കടലില്‍ മൈനുകള്‍ വിരിക്കാന്‍ ശ്രമിച്ച രണ്ട് ഐആര്‍ടിസി ബോട്ടുകളും മിസൈല്‍ കേന്ദ്രവുമാണ് തകര്‍ത്തത്. അതേസമയം ആക്രമണം നിലവിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനം അല്ലെന്ന് അമേരിക്ക പറഞ്ഞു.