അനുബന്ധ വാര്‍ത്തകള്‍
- അത് ദിലീപിന്റെ ശബ്ദമാണോ? നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാരിയറെ ഇന്ന് വിസ്തരിക്കും !
- ഉക്രെയിനില്‍ റഷ്യ നടത്തിയത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളാണെന്നു യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്
- 1000ന് മുകളിൽ ടെസ്റ്റ് വിക്കറ്റുകളെന്ന നേട്ടം കൊയ്ത് ബ്രോഡ്- ആൻഡേഴ്സൺ സഖ്യം, തകർത്തത് ഷെയ്ൻ വോൺ- മഗ്ര സഖ്യത്തെ
- ഒന്നാം ഇന്നിങ്സില്‍ ബാറ്റ് ചെയ്ത ഡേവിഡ് വാര്‍ണര്‍ രണ്ടാം ഇന്നിങ്സില്‍ കളിക്കില്ല; കാരണം ഇതാണ്
- കുറേയായില്ലേ ഐപിഎല്‍ കളിക്കുന്നു, എന്നിട്ടും ഇന്ത്യയില്‍ മുട്ടിടിക്കുന്നു; ഡേവിഡ് വാര്‍ണറെ പരിഹസിച്ച് ഗംഭീര്‍
ആണവായുധ നിയന്ത്രണ കരാറില്‍ നിന്ന് റഷ്യ പിന്മാറി; ആശങ്കയോടെ ലോകം
ആണവായുധ നിയന്ത്രണ കരാറില്‍ നിന്ന് റഷ്യ പിന്മാറി. 2010ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദോവും ഒപ്പുവച്ച കരാറാണിത്. കരാര്‍ പ്രകാരം ആണവ ശേഖരത്തിന്റെ എണ്ണം 1550 ഉം മിസൈലുകളുടെയും ബോംബറുകളുടെയും എണ്ണം 700ഉം ആയി പരിമിതപ്പെടുത്തുന്നതാണ്. ഇത് പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും കരാറില്‍ ഉണ്ട്. ഇതില്‍ നിന്നാണ് ഇപ്പോള്‍ റഷ്യ പിന്മാറിയത്.
ജോ ബൈഡന് യുക്രൈന് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പുടിന് പുതിയ പ്രഖ്യാപനം നടത്തിയത്.