അനുബന്ധ വാര്‍ത്തകള്‍
- കൈക്കൂലി: അസിസ്റ്റൻ്റ് സർജന് സസ്പെൻഷൻ
- അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച 54 കാരന് 30 വര്‍ഷം കഠിന തടവ്
- ഒളിവ് ജീവിതത്തിന് ശേഷം ജാമ്യം: സിദ്ധിഖിനെ തള്ളിപ്പറയാതെ കുടുംബം, പിറന്നാള്‍ ആഘോഷിച്ച് നടന്
- 'മുറിയില്‍ വെച്ച് മോശമായി പെരുമാറി'; ജാഫര്‍ ഇടുക്കിക്കെതിരെ നടി പരാതി നല്കി
- സിദ്ദിഖ് ഇപ്പോഴും ഒളിവിൽ, മുൻകൂർ ജാമ്യാപേക്ഷയിൽ അതിജീവിത കള്ളസാക്ഷിയെ സൃഷ്ടിച്ചെന്ന് ആരോപണം
പീഡനക്കേസ്: പ്രതിയായ 22 കാരന് 38 വർഷം കഠിന തടവ്
പത്തനംതിട്ട : പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി 38 വര്‍ഷം കഠിന തടവും 170000 രൂപാ പിഴയും വിധിച്ചു. കൊട്ടാരക്കര വെട്ടിക്കവല തലച്ചിറ ഈട്ടിവിള പന്തപ്ലാവില്‍ തെക്കേക്കര വീട്ടില്‍ ജെറിന് ജോയി എന്ന 22 കാരനെയാണ് കോടതി ശിക്ഷിച്ചത്.
കേസിനാസ്പദമായ സംഭവം നടന്നത് 2022 ജനുവരിയിലാണ്. ആ സമയം ഏനാത്ത് പോലീസ് സ്റ്റേഷന് എസ്.എച്ച്.ഒ ആയിരുന്ന പി.എസ്. സുജിത്താണ് കേസ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി.മഞ്ജിത്താണ് ശിക്ഷ വിധിച്ചത്.