അനുബന്ധ വാര്‍ത്തകള്‍
- നിഫ്റ്റി വീണ്ടും 18,100ന് മുകളിൽ, വിപണി തിരിച്ചുപിടിച്ച് കാളക്കൂറ്റൻമാർ
- നിഫ്റ്റി 17,900ന് താഴെ ക്ലോസ് ചെയ്‌തു, സെൻസെക്സിൽ 433 പോയന്റിന്റെ നഷ്ടം
- സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു, മിഡ്,സ്‌മോൾ ക്യാപുകൾക്ക് നേട്ടം
- സെൻസെക്‌സ് 478 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്‌തു, 18000 ത്തിൽ തിരിച്ചെത്തി നിഫ്റ്റി
- ആറ് മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്, സെൻസെക്സിൽ 1,158 പോയിന്റ് നഷ്ടം, നിഫ്റ്റി 17,900ന് താഴെ ക്ലോസ് ചെയ്‌തു
സെൻസെക്‌സ് 396 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു, നിഫ്‌റ്റി 18,000ന് താഴെ
രണ്ടാം ദിവസവും നേട്ടം നിലനിർത്താനാവാതെ വിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു.ബാങ്ക്, ഫാർമ, ഓയിൽ ആൻഡ് ഗ്യാസ്, മെറ്റൽ ഓഹരികളിലെ വില്പന സമ്മർദമാണ് സൂചികകളെ ബാധിച്ചത്. നിഫ്റ്റി 18,000ന് താഴെയെത്തി.
സെൻസെക്‌സ് 396.34 പോയന്റ് നഷ്ടത്തിൽ 60,322.37 ലും നിഫ്റ്റി 110.30 പോയന്റ് താഴ്ന്ന് 17,999.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.പൊതുമേഖല ബാങ്ക് സൂചിക രണ്ടുശതമാനംനഷ്ടംനേരിട്ടു. നിഫ്റ്റി ബാങ്ക്, എനർജി, ഫാർമ സൂചികകൾ ഒരുശതമാനംവീതം താഴ്ന്നു.
അതേസമയം ഓട്ടോ സൂചിക രണ്ടുശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് 0.22ശതമാനം താഴ്ന്നപ്പോൾ സ്‌മോൾ ക്യാപ് നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അടുത്ത ലേഖനം