അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡ് തന്നെ; ഗാംഗുലിയുടെ നിര്‍ബന്ധത്തിനു 'വന്മതില്' വഴങ്ങിയെന്ന് സൂചന
- രാജ്യത്ത് കൊവിഡ് ആശങ്കയൊഴിയുന്നു, രോഗമുക്തി നിരക്ക് 98.07 ശതമാനം, 24 മണിക്കൂറിനിടെ 18,987 പുതിയ രോഗികൾ
- പിടിവിട്ട് ഇന്ധനവില, നടുവൊടിഞ്ഞ് പൊതുജനം, 19 ദിവസത്തിനിടെ പെട്രോളിനും ഡീസലിനും കൂടിയത് 5 രൂപയിലേറെ, ഇന്നും വർദ്ധനവ്
- പെലെയുടെ റെക്കോഡ് മറികടന്ന് ഛേത്രി, സാഫ് കപ്പ് ഫൈനൽ പ്രവേശനം നേടി ഇന്ത്യ
- ദേഹാസ്വാസ്ഥ്യം: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആശുപത്രിയിൽ
ആറുമാസം വരെ അബോര്ഷന് ആകാം; രാജ്യത്തെ അബോര്ഷന് നിയമങ്ങളില്‍ മാറ്റം
രാജ്യത്തെ അബോര്ഷന് നിയമങ്ങളില്‍ മാറ്റം. ആറുമാസം വരെ അബോര്ഷന് ആകാമെന്ന പുതിയ വിജ്ഞാപനം നിലവില്‍ വന്നു. പല സാഹചര്യങ്ങല്‍ കണക്കിലെടുത്താണ് ഇത് ചെയ്യാന്‍ അനുമതിയുള്ളത്. ലൈംഗികാതിക്രമം, ബലാത്സംഗം, പ്രായപൂര്‍ത്തിയാകാത്തവര്‍, വിവാഹമോചനം, മാനസിക വൈകല്യമുള്ളവര്‍, വൈധവ്യം, ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം ഇവയൊക്കെ കണക്കിലെടുത്താണ് അബോര്ഷന് അനുമതിയുള്ളത്. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി നിയമത്തിന്റെ കീഴിലാണ് പുതിയ മാറ്റങ്ങള്‍ വന്നിട്ടുള്ളത്.