അനുബന്ധ വാര്‍ത്തകള്‍
- പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടു കത്തിച്ചതിനു 25000 രൂപ പിഴ
- ഇരുചക്രവാഹനങ്ങളിൽ അഭ്യാസം : ഏഴു പേർക്കെതിരെ കേസെടുത്തു, മൂന്നര ലക്ഷം രൂപ പിഴ
- കൊതുകു വളരാൻ സാഹചര്യമൊരുക്കിയ സ്ഥാപനത്തിന് 2000 രൂപ പിഴ
- മാലിന്യം തള്ളിയതിന് മൂന്നു പേർക്കെതിരെ കേസ് : വാഹനങ്ങൾ പിടിച്ചെടുത്തു
- മാലിന്യം വലിച്ചെറിഞ്ഞ ആൾക്ക് പതിനായിരം രൂപാ പിഴ
മാലിന്യം തോട്ടിൽ തള്ളിയ വാഹന ഉടമയ്ക്ക് ഇരുപതിനായിരം രൂപ പിഴ
തിരുവനന്തപുരം : മാലിന്യം തോട്ടിൽ തള്ളിയ വാഹന ഉടമയ്ക്ക് ഇരുപതിനായിരം രൂപ പിഴ വിധിച്ചു. ആറ്റിങ്ങൽ കരിച്ചിയിൽ പ്രദേശത്തെ തോട്ടിൽ മാലിന്യം തള്ളിയ കീഴാറ്റിങ്ങൽ ജെ.പി.നിവാസിൽ ജെ.പ്രകാശ് എന്നയാൾക്കാണ് നഗരസഭാ പിഴ ചുമത്തിയത്.
കെ.എൽ.16 എഫ് 5977 എന്ന രജിസ്‌ട്രേഷൻ നമ്പറുള്ള മഹീന്ദ്ര പിക്കപ്പ് വാഹനത്തിലാണ് മാലിന്യം തോട്ടിൽ തള്ളിയതായി കണ്ടെത്തി 20000 രൂപ പിഴ ചുമതത്തിയത്. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസം ഇരുപത്തൊമ്പതിനായിരുന്നു കേസിനു ആസ്പദമായ സംഭവം. ചാക്കുകെട്ടുകളിലാക്കിയ മാലിന്യം തോട്ടിൽ തള്ളിയതിനാൽ ഒഴുക്ക് നിലയ്ക്കുകയും തോട് കരകവിഞ്ഞൊഴുകി സമീപത്തെ റോഡിലെ ഗതാഗതം മുടങ്ങുകയും ചെയ്തു.
കെ.എൽ.16 എഫ് 5977 എന്ന രജിസ്‌ട്രേഷൻ നമ്പറുള്ള മഹീന്ദ്ര പിക്കപ്പ് വാഹനത്തിലാണ് മാലിന്യം തോട്ടിൽ തള്ളിയതായി കണ്ടെത്തി 20000 രൂപ പിഴ ചുമതത്തിയത്. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസം ഇരുപത്തൊമ്പതിനായിരുന്നു കേസിനു ആസ്പദമായ സംഭവം. ചാക്കുകെട്ടുകളിലാക്കിയ മാലിന്യം തോട്ടിൽ തള്ളിയതിനാൽ ഒഴുക്ക് നിലയ്ക്കുകയും തോട് കരകവിഞ്ഞൊഴുകി സമീപത്തെ റോഡിലെ ഗതാഗതം മുടങ്ങുകയും ചെയ്തു.