അനുബന്ധ വാര്‍ത്തകള്‍
- കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഉടമകളിലൊരാള്‍ സെര്‍ബിയയില്‍ അറസ്റ്റില്‍
- ജീവന് ഭീഷണിയെന്ന് പരാതി നൽകിയിട്ടും ഉന്നാവോ പെൺകുട്ടിയെ രക്ഷിക്കാൻ ആരും എത്തിയില്ല, നടന്നത് പെൺക്കുട്ടിയെയും കുടുംബത്തെയും ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമം ?
- ഒരു മാസത്തിനുള്ളില്‍ നാലു ബാങ്കുകള്‍ കൊള്ളയടിച്ചു; പൊലീസിനെ ഞെട്ടിച്ച ‘പിങ്ക് ലേഡി ബണ്ഡിറ്റ് ’ പിടിയില്‍
- 18നു കൊല്ലാൻ തീരുമാനിച്ചു, 19നു കുഴി വെട്ടി; 20ന് സ്നേഹത്തോടെ രാഖിയെ വീട്ടിലേക്ക് ക്ഷണിച്ചു, 21നു കൊലപ്പെടുത്തി
- രാഖിയെ കൊന്നശേഷം അഖിലും രാഹുലും വിഷം കഴിച്ച് മരിക്കാൻ തീരുമാനിച്ചിരുന്നു; മുഖ്യപ്രതി പൊലീസിനോട്
ജയിലിൽ വേണ്ടത്ര സൌകര്യമില്ല; സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റണമെന്ന് കത്തിക്കുത്ത് പ്രതികള്‍, നടക്കില്ലെന്ന് കോടതി
ജയില്‍മാറ്റം വേണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസ് പ്രതികളായ എസ്എഫ്ഐ നേതാക്കള്‍ നൽകിയ പരാതി തള്ളി കോടതി. പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന തിരുവനന്തപുരം ജില്ലാ ജയിലില്‍ പകര്‍ച്ചാവ്യാധിയെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്.
ങ്ങളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നായിരുന്നു ഇവരുടെ ആവശ്യം. ജയിലില്‍ അത്തരമൊരു സാഹചര്യം ഉണ്ടെങ്കില്‍ അധികൃതര്‍ അതിനുള്ള പോംവഴി കണ്ടെത്തുമെന്നും കോടതി പറഞ്ഞു. പകര്‍ച്ചവ്യാധി ഉണ്ടെങ്കില്‍ അതിനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി അധികൃതരോട് നിര്‍ദ്ദേശിച്ചു.
സഹപ്രവര്‍ത്തകനായിരുന്ന അഖിലിനെ കുത്തിയ കേസില്‍ ഒരാളെ കൂടി അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അഖിലിനോടുള്ള വ്യക്തി വൈരാഗ്യമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് വിവരം.