അനുബന്ധ വാര്‍ത്തകള്‍
- എറണാകുളത്ത് വാക്കുതര്‍ക്കത്തിന് പിന്നാലെ യുവതിയെ കുത്തിക്കൊന്നു; യുവാവ് കസ്റ്റഡിയില്‍
- 30 വര്‍ഷങ്ങള്‍ക്കു ശേഷം രണ്ടാം ഭാഗം,ജെന്റില്മാന്2 മോഷന്‍ പോസ്റ്റര്‍ കണ്ടില്ലേ ?
- നടന് വിശാലിന് വിവാഹം ? വധു തമിഴ് സിനിമയില്‍ നിന്ന് !
- കോതമംഗലത്ത് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കര്‍ഷകന്റെ വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം: നഷ്ടപരിഹാരമായി മൂന്നര ലക്ഷം രൂപ നല്‍കും
- പോക്സോ കേസിൽ അച്ഛൻ പ്രതി, അപമാനം കൊണ്ട് മകൻ ജീവനൊടുക്കി
നിറപുത്തരി ഉത്സവത്തിനായി ശബരിമല നടതുറന്നു
നിറപുത്തരി ഉത്സവത്തിനായി ശബരിമല നടതുറന്നു. നിറപുത്തരിക്കായി എത്തിച്ച നെല്‍ക്കതിരുകള്‍ പുലര്‍ച്ചെ പതിനെട്ടാംപടിയില്‍ തന്ത്രി കണ്ഠര് രാജീവര് സ്വീകരിച്ച് പ്രത്യേക പൂജനടത്തി. പൂജിച്ച നെല്‍ക്കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പരിധിയിലുള്ള ക്ഷേത്രങ്ങളിലെല്ലാം ഇന്നാണ് നിറപുത്തരി ഉത്സവം. ക്ഷേത്രനട നിറപുത്തരി ഉത്സവത്തിനായി ഇന്നലെ വൈകിട്ട് അഞ്ചിനാണ് തുറന്നത്.
ചെങ്ങന്നൂര്‍ മുതല്‍ ശബരിമല വരെയുള്ള ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലും കരക്കാരുടെ ക്ഷേത്രങ്ങളിലും ചിങ്ങമാസത്തിലെ നിറപുത്തരി ചടങ്ങില്‍ നെല്ക്കതിര് സമര്‍പ്പിക്കുക എന്നതുമാണ് പ്രധാന ലക്ഷ്യം. ആറന്മുള ഗ്രാമപഞ്ചായത്തും കൃഷിഭവനും നെല്‍കൃഷിക്ക് പ്രോത്സാഹനം നല്‍കുന്നുണ്ട്. കര്‍ഷകര്‍ സമര്‍പ്പിക്കുന്ന കതിര്‍ക്കുലകള്‍ പ്രസാദമായി ഭക്തര്‍ ഏറ്റുവാങ്ങും.