അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാലിന് തിരിച്ചടി; ആനക്കൊമ്പ് കേസില്‍ വിചാരണ നേരിടണം
- എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 15ന്
- 'അയ്യപ്പനായിട്ട് കൊണ്ടിട്ട് തരുന്നതാണ് ഇതൊക്കെ'; സ്വപ്ന സുരേഷിന്റെ അഭിഭാഷകന്
- സ്കൂളുകളിലും ആൾക്കൂട്ടമുള്ള സ്ഥലങ്ങളിലും മാസ്ക് നിർബന്ധം, കോവിഡ് വ്യാപനത്തിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
- സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ലക്ഷ്യം, ഏതറ്റം വരെ പോയും സത്യം പുറത്തുകൊണ്ടുവരണം; പൊലീസിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം
ഭാര്യയുമായി വഴക്കിട്ട റിട്ട.ജവാന് ജീവനൊടുക്കി
കുടുംബ പ്രശ്നത്തില്‍ ഭാര്യയുമായി വഴക്കിട്ട റിട്ടയേഡ് ജവാന് സ്വയം വെടിവച്ചു ആത്മഹത്യ ചെയ്തു. കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രത്തിനടുത്ത് ശങ്കര്‍ നഗര്‍ സ്വദേശി ജയപ്രകാശ് എന്ന 55 കാരനാണ് ഈ കടുംകൈ ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. 2014 ല്‍ ആര്‍മിയില്‍ നിന്ന് വിരമിച്ച ജയപ്രകാശ് എ.ടി.എമ്മില്‍ പണം ഇടാന്‍ കൊണ്ടുപോകുന്ന വാനിലെ സെക്യൂരിറ്റിയായി ജോലിനോക്കുകയായിരിന്നു. ജയപ്രകാശിന്റെ ഭാര്യ കുമാരി ശാന്തി (51) ഇരവിപുത്തൂര്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപികയാണ്.
ഇരുവരും വഴക്കിടുക പതിവായിരുന്നു എന്നാണ് അയല്‍ക്കാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ വഴക്കിയിടയില് ക്ഷുഭിതനായ ജയപ്രകാശ് സ്വയം വെടിവച്ചു മരിക്കുകയായിരുന്നു.