അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് സ്കൂള്‍ വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; കഴുത്തിലും ശരീരത്തിലുടനീളം നീല പാടുകള്‍
- പട്ടയത്തിലെ തെറ്റ് തിരുത്താന്‍ വില്ലേജ് അസിസ്റ്റന്റ് ആവശ്യപ്പെട്ടത് ഏഴര ലക്ഷം; വിജിലന്‍സ് അറസ്റ്റ് ചെയ്തു
- കോളേജില്‍ നിന്ന് മരണപ്പെട്ട സിദ്ധാര്‍ത്ഥന്റെ മുഴുവന്‍ വസ്തുക്കളും ലഭിച്ചില്ലെന്ന് കുടുംബത്തിന്റെ പരാതി
- മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ ആലപ്പുഴ സ്വദേശിയെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി
- സിസേറിയന് ശസ്ത്രക്രിയക്കിടെ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ സര്‍ജിക്കല്‍ മോപ്പ് മറന്നു വച്ചു; നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഡോക്ടറിന് മൂന്ന് ലക്ഷം രൂപ പിഴ
പ്രകൃതിവിരുദ്ധ പീഡനം : 34 കാരന് 51 വർഷം കഠിനതടവ്
മലപ്പുറം: Lപായപൂർത്തി ആകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കുറ്റത്തിന് 34 കാരന കോടതി 51 വർഷത്തെ കഠിന തടവിനും 35000 രൂപാ പിഴയും ശിക്ഷയായി വിധിച്ചു.
വണ്ടൂർ കരുണാലയപ്പടി സ്വദേശി അബ്ദുൾ റഹിമാൻ എന്ന ഷാനുവിനെയാണ് നിലമ്പൂർ അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി കെ. പി. ജോയ് ശിക്ഷിച്ചത്. 2019 മുതൽ 2020 മാർച്ച് വരെയുള്ള സമയത്താണ് സ്കൂൾ ഇല്ലാത്ത സമയത്ത് കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഷാനു പീഡിപ്പിച്ചത്. തുടക്കത്തിൽ കുട്ടിക്ക് പണവും സമ്മാനവും നൽകുകയും പിന്നീട് സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി. നിലമ്പൂർ പോലീസ് ഇൻസ്പെക്ടറായിരുന്ന പി.വിഷ്ണവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപിച്ചത്