അനുബന്ധ വാര്‍ത്തകള്‍
- കോഴിക്കോട് സഹപാഠികള്‍ക്ക് മരണസന്ദേശം അയച്ചശേഷം എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
- ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സഹോദരങ്ങൾ അറസ്റ്റിൽ
- കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കോളേജ് വിദ്യാര്‍ത്ഥിനി കൈകാര്യം ചെയ്തു
- പതിമൂന്നുകാരി പ്രസവിച്ചു, പതിനാറുകാരനായ സഹോദരൻ അറസ്റ്റിൽ
- കോഴിക്കോട് തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന് മരിച്ചു
പാലക്കാട് തങ്കം ആശുപത്രിയില്‍ ചികിത്സയ്ക്കിടെ വീണ്ടും മരണം
പാലക്കാട് തങ്കം ആശുപത്രിയില്‍ ചികിത്സയ്ക്കിടെ വീണ്ടും മരണം. കോങ്ങാട് ചെറായ പ്ലാപറമ്പില്‍ ഹരിദാസന്റെ മകള്‍ കാര്‍ത്തികയാണ് മരിച്ചത്. 27 വയസായിരുന്നു. കാലിലെ ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു.
മരണവിവരം ആശുപത്രി അധികൃതര്‍ മറച്ചുവച്ചുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നേരത്തേ ഇതേ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ അമ്മയും നവജാത ശിശുവും മരണപ്പെട്ടിരുന്നു.